2018, ഡിസംബർ 20, വ്യാഴാഴ്‌ച

ഒരു അറേബ്യന്‍ കഥ
------------------------------
 പിതാവ് അതിരാവിലെ മൂത്ത മകനെ ഫജ്ര്‍ നമസ്കാരത്തിന് വിളിച്ചെഴുന്നെപ്പിച്ചു പള്ളിയിലേക്ക് നടന്നു, മടിയനായ പുത്രന്‍ ഉറക്കച്ചവടോടെ സ്വീകരണ മുറിയിലെ സോഫയില്‍ ഇരുന്ന് ഉറങ്ങിപോയി.  നമസ്കാരം കഴിഞ്ഞ്പിതാവ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു ബെജാറിലായ മകന്‍ പിതാവില്‍ നിന്നും രക്ഷപ്പെടാന്‍  അവിടെ കിടന്നിരുന്ന  മാതാവിന്റെ ഹബായ(പര്‍ദ്ദ) എടുത്തണിഞ്ഞു നമസ്കാരത്തിന് നിന്നു.  അകത്ത് കയറിയ പിതാവ്  നമസ്കാരം നിര്‍വഹിക്കുന്ന ഭാര്യയുടെ അടുത്ത്ചെന്ന് ഒറ്റ രാത്രികൊണ്ട്‌ നിന്റെ ലീവ് കഴിഞ്ഞോടീ മുറിയിലേക്ക് വാ കാണിച്ചു തരാംന്ന് പറഞ്ഞത്കേട്ട് ചിരിപൊട്ടിയ മകനെപുറം കാല്‍ മടക്കി നന്നായിപെരുമാറി നാണക്കേടും കലിയും പിടിച്ച ആ പിതാവ്. 
-- 

2017, മാർച്ച് 21, ചൊവ്വാഴ്ച

സ്ത്രീകളും പീഡകരാ




​ ചില ചെറ്റകള്‍ കൊറേഎണ്ണം ആണുങ്ങളെ പറയിക്കാന്‍ വേണ്ടി അവിടെയും ഇവിടെയും കുറെ പീഡനങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അതൊക്കെ നന്നായി ആഘോഷിച്ച ഫേസ്ബുക്ക് നേരമ്പോക്കികള്‍ ആയ കൊറേ മഹിളാമണികള്‍ ഉണ്ടിവിടെ. ആണുങ്ങളുടെ മേല്‍കുതിരകേറാന്‍ കിട്ടിയ ആ അവസരം അവര്‍ നന്നായിതന്നെ മുതലെടുത്തുകൊണ്ട് ലോകത്തുള്ള മുഴുവന്‍ ആണുങ്ങളും ഏതു പെണ്ണിനെ കിട്ടിയാലും തഞ്ചത്തിനും തക്കത്തിനും ചാമ്പാനും പീഡിപ്പിക്കാനും നടക്കുന്നവര്‍ ആണെന്നും കണ്ട്രോള്‍ തീരെയില്ലാത്ത കുതിരകള്‍ ആണെന്നുമൊക്കെ ഇവര്‍ പറയാതെ പറഞ്ഞ് ആനന്ദനിര്‍വൃതിയില്‍ ആറാടി .

ഓക്കേ .... ആണുങ്ങളിലെ ചില തെമ്മാടികൂട്ടങ്ങള്‍ ചെയ്ത പൊറുക്കാന്‍ ആവാത്ത ആ തെറ്റുകള്‍ പൊതുസമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഞങ്ങളും അനുവദിച്ചു കൊടുക്കാനോ ന്യായീകരിക്കാനോ ഇല്ല എന്ന് മാത്രമല്ല അവന്മാരെയൊക്കെ അംഗവൈകല്യം വരുത്തി നരകിപ്പിക്കണം എന്ന അഭിപ്രായം ഉള്ളവര്‍കൂടിയാണ് ഞങ്ങള്‍ . കാരണം ഞങ്ങള്‍ മഹാ ഭൂരിപക്ഷവും ഞങ്ങളുടെ കീഴില്‍ ഉള്ള സ്ത്രീജനങ്ങളെ കരുതലും കാവലും സ്നേഹവും കൊടുത്തുകൊണ്ട് സംരക്ഷിച്ചുപോരുന്നവരാണ്‌. അച്ഛനമ്മമാരേക്കാൾ പെങ്ങന്മാരെ സ്നേഹിയ്ക്കുന്നതും പരിപാലിയ്കുന്നതും ഞങ്ങള്‍ ആണുങ്ങള്‍ സഹോദരന്മാർ, കാമുകിയ്കായി ജീവന്‍ വരെ നൽകാൻ തയ്യാറാകുന്നവര്‍ ഞങ്ങള്‍ ആണുങ്ങള്‍, കെട്ടിയ പെണ്ണിനെ മരണം വരെ സ്നേഹിയ്ക്കുന്നതും അവൾക്കു വേണ്ടതൊക്കെ ( വീട്,വാഹനം.മറ്റു സൌകര്യങ്ങള്‍) നല്കേണ്ടത് തന്റെ കടമയും അവകാശവുമാണെന്നു കരുതുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നതും ഭർത്താക്കന്മാരായഞങ്ങള്‍ ആണുങ്ങള്‍. അവള്‍ക്കും അവള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി മണലാരണ്യങ്ങളിലും മറ്റ് നാടുകളിലും സ്വന്തം നാട്ടിലും ചോരയും നീരും വിയർപ്പുമൊഴുക്കുന്നവൻ ഞങ്ങള്‍ ആണുങ്ങള്‍. പെൺകുഞ്ഞ് ജനിയ്ക്കുമ്പോൾ മുതൽ കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി, വിദ്യാഭ്യാസം നൽകി ഒടുവിൽ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിയ്ക്കും വരെ കരളുരുകുന്നവര്‍ ഞങ്ങള്‍ അച്ഛൻമാരായ ആണുങ്ങള്‍. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും പെണ്ണുങ്ങള്‍ക്കായി മാത്രം ജീവിച്ചുപോരുന്ന ഞങ്ങള്‍ പുരുഷന്മാര്‍ക്ക് നിങ്ങളില്‍ ചിലര്‍ ഇട്ടുതരുന്ന പേരാണ് "പീഡകര്‍" ,

പഴയ ആ അഞ്ചു സുന്ദരിമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ
ഇനി ഞങ്ങള്‍ ചിലത് ചോദിക്കട്ടെ പത്തു വയസ്സുള്ള ഒരു പിഞ്ചുമോളെ അഞ്ചുവര്‍ഷമായി നിരന്തരം ദ്രോഹിക്കാന്‍ അവസരം ഉണ്ടാകികൊടുത്തത്ആ കുഞ്ഞിന്റെ തള്ളയും തള്ളയുടെ തള്ളയുമായിരുന്നു രണ്ടും പെണ്ണുങ്ങള്‍ !!. അനാഥരായ ആണ്‍കുട്ടികളെ തന്റെ ഇന്ഗിതത്തിനു വേണ്ടി ഉപയോഗിച്ചത് ഒരു "ചേച്ചി" ആയിരുന്നു . കാമുകനെ നഷ്ടപെടാതിരിക്കാന്‍ പ്രായപൂര്ത്തിയാക്കാത്ത പെണ്മക്കളെ കാമുകന് സമര്‍പ്പിച്ചു കൊണ്ടിരുന്ന തള്ളയും സ്ത്രീ ആയിരുന്നു. ഭര്‍ത്താവ്മായി വഴക്കിടട്ട് ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ വേണ്ടി കേട്ടിക്കാനായ മകളെ ലൈഗികമായി ഉപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തു ഒരു തള്ളയെന്ന :പെണ്ണ്" ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ അച്ഛന്‍ അവിടെ വെച്ച് ആത്മാഹുതി ചെയ്തു . അച്ഛന്‍ പീഡിപ്പിച്ച മകളെന്ന ഖ്യാദി തനിക് വേണ്ടെന്ന തീരുമാനിച്ച ആ കുട്ടിയും അച്ഛന്റെ പിന്നാലെ പോയി, രണ്ടു ജീവനെ കുരുതി കൊടുത്തവള്‍ ആ തള്ള ഒരു പെണ്ണായിരുന്നു . കാമുകനോടപ്പം പൊറുതി തുടങ്ങാന്‍ മൂന്നു വയസ്സ് മാത്രമുള്ള കുരുന്നിന്റെ കഴുത്തില്‍ കാമുകനെ കൊണ്ട് കത്തിവെപ്പിച്ച ഒരു ശവം അതും ഒരു പെണ്ണായിരുന്നു. ആവര്‍ത്തിക്കപെട്ട പീഡനം സഹിക്കാതായപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച ഡ്രൈവറെ കത്തികേറ്റി കൊന്നതും നമ്മള്‍ വായിച്ചതാണ് . അങ്ങിനെ എത്രയെത്ര സംഭവങ്ങള്‍ നാള്‍ക്കുനാള്‍ നമ്മുടെ നാട്ടിലും മറുനാട്ടിലുമൊക്കെ നടന്നുവരുന്നു പക്ഷെ അങ്ങനെയുള്ളതോ സ്ത്രീകള്‍ മുന്‍കൈയെടുത്ത പുരുഷപീഡനങ്ങള്‍ ഒന്നുമേ ചര്‍ച്ചചെയ്യപ്പെടാറില്ല. സ്ത്രീക്ക് വേണ്ടി മാത്രം ചരിത്രവും വര്‍ത്തമാനവും ഭൂതവും എഴുതി സങ്കീര്‍ത്തനം മുഴക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടിവ്ടെ 'പുരുഷന്‍ എന്നും വില്ലനാണ് ലൈഗിക അവിവേകി ദുഷ്ടന്‍ ...?' എവിടെയും
അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ രോദനങ്ങളള്‍ക്ക് എവിടെയും ഒരു വിലയുമില്ല ഒന്നും എവിടെയും എത്തപ്പെടുന്നുമില്ല ..
ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കി തുറുങ്കിലടക്കാം. പെണ്ണിന്റെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുകയുള്ളൂ സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള നിയമത്തെ ഇന്ന്സ്ത്രീ കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെയും സ്ത്രീകളുടെ തന്നെയും ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്.ഇന്നും ഇപ്പോഴും അതൊക്കെ ഒരു തുടര്‍ക്കഥയുമാണ്‌, കാമുകനുമായിയുള്ള ഒത്തുകളി കണ്ടു പിടിച്ചു അത്അ മകനെ അറിയിച്ച അമ്മായിമ്മയെയും മകനായ ഭര്‍ത്താവിനെയും ഗാര്‍ഹിക പീഡന കേസില്‍ കുരുക്കിയപ്പോള്‍ മകനെ ജീവന്ജീ തുല്യം സ്നേഹിച്ച വൃദ്ധ മാതാവ് മകന്റെ ദയനീയ അവസ്ഥയില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തു മരിച്ചു. ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ എന്റെ അമ്മയെ കൊന്ന എന്നെയും മക്കളെയും വഞ്ചിച്ച ആ ദുഷ്ടക്ക് ഒരു ചില്ലി കാശ് ഞാന്‍ കൊടുക്കില്ല എന്നും അതിനുള്ള ശിക്ഷ എനിക്ക് ഇപ്പൊ തന്നെ നലകന്മെന്നും കോടതിയോട് അഭ്യാര്തിക്കേണ്ടിവന്നു ഒരു പാവം പുരുഷന് എനിക്ക്ദൈ
ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ ചര്‍ച്ച ചെയ്യാറില്ല . പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു. എന്ന ഒരു ലോക തത്വം മുറുകെ പിടിച്ചിരിക്കയാണ്‌ എല്ലാവരും, നമ്മുടെ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും വിവാഹിതരായ ഓരോ പുരുഷന്‍മാര്‍നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു .കോടതി വിധികളുടെ ആനുകൂല്യവും നിയമത്തിന്റെ പിന്‍ബലവും മുതലെടുത്ത് ചില സ്ത്രീകള്‍ 'സ്ത്രീപീഡനം' എന്ന ഉമ്മാക്കി കാണിച്ച് പുരുഷന്മാരെ വിരട്ടികൊണ്ടേയിരിക്കുന്നു .ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിഉണ്ടായിരുന്നു എന്നും ഓര്‍ക്കണം .
ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല. ഇനിയൊട്ടു നിരത്തുകയുമില്ല.
.
പുരുഷൻ.....എല്ലാം കഴിഞ്ഞൊടുവിൽ വാർധക്യത്തിൽ ആർക്കും വേണ്ടാതാകുന്നവൻ..വെറും കാവൽക്കാരൻ ​കാവല്‍ നായ ​​ .

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

സ്ത്രീ ഭദ്രകാളി ആയോ ?

സ്ത്രീ എന്നാല്‍ നമ്മുടെ ഒക്കെ മനസ്സിലൊരു സങ്കല്‍പം ഉണ്ട് . അവള്‍ അമ്മയാണ് അല്ലെങ്കില്‍ ആകെണ്ടാവള്‍ ആണ് അതിനാല്‍ തന്നെ ഏതൊരു പെണ്ണിനും മാതൃ ഹൃദയം എന്ന ഒന്നുണ്ട് അതിനാല്‍ തന്നെ അവള്‍ക്കു കുഞ്ഞുങ്ങളോട് പ്രത്യക വാത്സല്യം കാണും ആരുടെ കുഞ്ഞായാലും കുഞ്ഞുങ്ങളുടെ കുഞ്ഞി കണ്ണുകള്‍ കുട്ടിത്തസം നിറഞ്ഞ വികൃതി കളി ചിരി എന്നിവ എല്ലാം അവള്‍ നന്നായി ആസ്വദിക്കുന്നു , അല്ല ആസ്വട്ടിരിച്ചിരുന്നു എന്നാല്‍ ഇന്ന് നൊന്തു പെറ്റ ചോര പൈതങ്ങളെ വരെ ഞെക്കി കൊല്ലുന്നു ഈ നൂറ്റാണ്ടിലെ സ്ത്രീ, രതിയും പണവും ഇഷ്ടം പോലെ കിട്ടിയാല്‍ അവള്‍ അത്തരത്തില്‍ എന്തിനും തയ്യാറാവുന്നു , പോരാതത്തിനു പത്ര മാധ്യമങ്ങളിലും ടെലിവിഷനിലും ഒക്കെ അവള്‍ എന്നും താരമാണ് തട്ടിപ്പും വെട്ടിപ്പും ഒക്കെയായി . എന്നാലോ മറ്റൊരു ഭാഗത്ത്‌ അവള്‍ ഇന്നും അബലയാണ് അവളുടെ സംരക്ഷണാര്‍ത്ഥം അവള്‍ക്കു വേണ്ടി ഉണ്ടാക്കി വെച്ച അന്യായമായ നിയമങ്ങള്‍ അവള്‍ എല്ലാറ്റിനും വേണ്ടി നന്നായി ദുരുപയോഗം ചെയ്യുന്നു . ദൈവ ഭയവും കുടുംബ സ്നേഹവും ഇല്ലാത്ത പെണ്ണുങ്ങള്‍ നാട്ടില്‍ ഇറങ്ങി നിരങ്ങുന്നു ,സമൂഹത്തിന്റെയും കുടുംബാങ്ങളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഒക്കെ സമ്പത്തിനും,മാന്യതക്കും,ജീവനും അവള്‍ വില പറഞ്ഞുകൊണ്ടയൂഇരിക്കുന്നു .

എന്തിനായിരുന്നു അവള്‍ ഇത്രയും കാലം ആ പാവത്തിനെ ഇട്ടു വട്ടം കറക്കിയത്?

ആദ്യം അവള്‍ സഹോദരിക്ക് വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ പറഞ്ഞു സഹോദരനെ ചെന്ന് കാണാന്‍ , അവിടെ വെച്ച് അവളുടെ മുന്നില്‍ വെച്ച് സഹോദരനുമായി വാക്കേറ്റം ഉണ്ടായായി ഇറങ്ങി പോരുമ്പോള്‍ തന്റേടത്തോടെ അവള്‍ ചോദിച്ചില്ല അല്ല പറഞ്ഞില്ല എന്നെയും കൊണ്ട് പോവുമോ എന്ന് .., സഹോദരന്‍ അവള്‍ അറിയാതെ തന്നെ അവളെ മറ്റൊരാള്‍ക്ക് കൊടുത്തപ്പോള്‍ അതും അവള്‍ എതിര്‍ത്തില്ല ,സത്യത്തില്‍ അവള്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിചിരുന്നില്ല അല്ലെ ഇക്കാ .............. ഈ ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു ,എന്തിനായിരുന്നു അവള്‍ ഇത്രയും കാലം ആ പാവത്തിനെ ഇട്ടു വട്ടം കറക്കിയത്? 

2013, മാർച്ച് 31, ഞായറാഴ്‌ച

നാറാണത്ത് ഭ്രാന്തന

സ്നേഹ സ്വരൂപിണി യായി വന്നെന്‍ മുന്നില്‍
പ്രേമ ചാപല്യം നിറഞ്ഞു എന്നില്‍
എന്നാലിന്നവള്‍ ഭദ്രകാളിയും 
ഞാന്‍ നാറാണത്ത് ഭ്രാന്തനും 

2013, മാർച്ച് 28, വ്യാഴാഴ്‌ച

സ്ത്രീ അബല ?

പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് ഇതാണോ നമ്മുടെ സ്ത്രീകളെ അബലകള്‍ ആക്കുന്നത് ?

സ്ത്രീകളും പീഡകരാ


സ്ത്രീകളും പീഡകരാ 

​ ചില ചെറ്റകള്‍ കൊറേഎണ്ണം ആണുങ്ങളെ പറയിക്കാന്‍ വേണ്ടി അവിടെയും ഇവിടെയും കുറെ പീഡനങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അതൊക്കെ നന്നായി ആഘോഷിച്ച ഫേസ്ബുക്ക് നേരമ്പോക്കികള്‍ ആയ കൊറേ മഹിളാമണികള്‍ ഉണ്ടിവിടെ. ആണുങ്ങളുടെ മേല്‍കുതിരകേറാന്‍ കിട്ടിയ ആ അവസരം അവര്‍ നന്നായിതന്നെ മുതലെടുത്തുകൊണ്ട് ലോകത്തുള്ള മുഴുവന്‍ ആണുങ്ങളും ഏതു പെണ്ണിനെ കിട്ടിയാലും തഞ്ചത്തിനും തക്കത്തിനും ചാമ്പാനും പീഡിപ്പിക്കാനും നടക്കുന്നവര്‍ ആണെന്നും കണ്ട്രോള്‍ തീരെയില്ലാത്ത കുതിരകള്‍ ആണെന്നുമൊക്കെ ഇവര്‍ പറയാതെ പറഞ്ഞ് ആനന്ദനിര്‍വൃതിയില്‍ ആറാടി .
ഓക്കേ .... ആണുങ്ങളിലെ ചില തെമ്മാടികൂട്ടങ്ങള്‍ ചെയ്ത പൊറുക്കാന്‍ ആവാത്ത ആ തെറ്റുകള്‍ പൊതുസമൂഹത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഞങ്ങളും അനുവദിച്ചു കൊടുക്കാനോ ന്യായീകരിക്കാനോ ഇല്ല എന്ന് മാത്രമല്ല അവന്മാരെയൊക്കെ അംഗവൈകല്യം വരുത്തി നരകിപ്പിക്കണം എന്ന അഭിപ്രായം ഉള്ളവര്‍കൂടിയാണ് ഞങ്ങള്‍ . കാരണം ഞങ്ങള്‍ മഹാ ഭൂരിപക്ഷവും ഞങ്ങളുടെ കീഴില്‍ ഉള്ള സ്ത്രീജനങ്ങളെ കരുതലും കാവലും സ്നേഹവും കൊടുത്തുകൊണ്ട് സംരക്ഷിച്ചുപോരുന്നവരാണ്‌. അച്ഛനമ്മമാരേക്കാൾ പെങ്ങന്മാരെ സ്നേഹിയ്ക്കുന്നതും പരിപാലിയ്കുന്നതും ഞങ്ങള്‍ ആണുങ്ങള്‍ സഹോദരന്മാർ, കാമുകിയ്കായി ജീവന്‍ വരെ നൽകാൻ തയ്യാറാകുന്നവര്‍ ഞങ്ങള്‍ ആണുങ്ങള്‍, കെട്ടിയ പെണ്ണിനെ മരണം വരെ സ്നേഹിയ്ക്കുന്നതും അവൾക്കു വേണ്ടതൊക്കെ ( വീട്,വാഹനം.മറ്റു സൌകര്യങ്ങള്‍) നല്കേണ്ടത് തന്റെ കടമയും അവകാശവുമാണെന്നു കരുതുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നതും ഭർത്താക്കന്മാരായഞങ്ങള്‍ ആണുങ്ങള്‍. അവള്‍ക്കും അവള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി മണലാരണ്യങ്ങളിലും മറ്റ് നാടുകളിലും സ്വന്തം നാട്ടിലും ചോരയും നീരും വിയർപ്പുമൊഴുക്കുന്നവൻ ഞങ്ങള്‍ ആണുങ്ങള്‍. പെൺകുഞ്ഞ് ജനിയ്ക്കുമ്പോൾ മുതൽ കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി, വിദ്യാഭ്യാസം നൽകി ഒടുവിൽ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിയ്ക്കും വരെ കരളുരുകുന്നവര്‍ ഞങ്ങള്‍ അച്ഛൻമാരായ ആണുങ്ങള്‍. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും പെണ്ണുങ്ങള്‍ക്കായി മാത്രം ജീവിച്ചുപോരുന്ന ഞങ്ങള്‍ പുരുഷന്മാര്‍ക്ക് നിങ്ങളില്‍ ചിലര്‍ ഇട്ടുതരുന്ന പേരാണ് "പീഡകര്‍" ,
പഴയ ആ അഞ്ചു സുന്ദരിമാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ
ഇനി ഞങ്ങള്‍ ചിലത് ചോദിക്കട്ടെ പത്തു വയസ്സുള്ള ഒരു പിഞ്ചുമോളെ അഞ്ചുവര്‍ഷമായി നിരന്തരം ദ്രോഹിക്കാന്‍ അവസരം ഉണ്ടാകികൊടുത്തത്ആ കുഞ്ഞിന്റെ തള്ളയും തള്ളയുടെ തള്ളയുമായിരുന്നു രണ്ടും പെണ്ണുങ്ങള്‍ !!. അനാഥരായ ആണ്‍കുട്ടികളെ തന്റെ ഇന്ഗിതത്തിനു വേണ്ടി ഉപയോഗിച്ചത് ഒരു "ചേച്ചി" ആയിരുന്നു . കാമുകനെ നഷ്ടപെടാതിരിക്കാന്‍ പ്രായപൂര്ത്തിയാക്കാത്ത പെണ്മക്കളെ കാമുകന് സമര്‍പ്പിച്ചു കൊണ്ടിരുന്ന തള്ളയും സ്ത്രീ ആയിരുന്നു. ഭര്‍ത്താവ്മായി വഴക്കിടട്ട് ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ വേണ്ടി കേട്ടിക്കാനായ മകളെ ലൈഗികമായി ഉപയോഗിച്ചെന്നു പറഞ്ഞു കേസ് കൊടുത്തു ഒരു തള്ളയെന്ന :പെണ്ണ്" ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ അച്ഛന്‍ അവിടെ വെച്ച് ആത്മാഹുതി ചെയ്തു . അച്ഛന്‍ പീഡിപ്പിച്ച മകളെന്ന ഖ്യാദി തനിക് വേണ്ടെന്ന തീരുമാനിച്ച ആ കുട്ടിയും അച്ഛന്റെ പിന്നാലെ പോയി, രണ്ടു ജീവനെ കുരുതി കൊടുത്തവള്‍ ആ തള്ള ഒരു പെണ്ണായിരുന്നു . കാമുകനോടപ്പം പൊറുതി തുടങ്ങാന്‍ മൂന്നു വയസ്സ് മാത്രമുള്ള കുരുന്നിന്റെ കഴുത്തില്‍ കാമുകനെ കൊണ്ട് കത്തിവെപ്പിച്ച ഒരു ശവം അതും ഒരു പെണ്ണായിരുന്നു. ആവര്‍ത്തിക്കപെട്ട പീഡനം സഹിക്കാതായപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച ഡ്രൈവറെ കത്തികേറ്റി കൊന്നതും നമ്മള്‍ വായിച്ചതാണ് . അങ്ങിനെ എത്രയെത്ര സംഭവങ്ങള്‍ നാള്‍ക്കുനാള്‍ നമ്മുടെ നാട്ടിലും മറുനാട്ടിലുമൊക്കെ നടന്നുവരുന്നു പക്ഷെ അങ്ങനെയുള്ളതോ സ്ത്രീകള്‍ മുന്‍കൈയെടുത്ത പുരുഷപീഡനങ്ങള്‍ ഒന്നുമേ ചര്‍ച്ചചെയ്യപ്പെടാറില്ല. സ്ത്രീക്ക് വേണ്ടി മാത്രം ചരിത്രവും വര്‍ത്തമാനവും ഭൂതവും എഴുതി സങ്കീര്‍ത്തനം മുഴക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടിവ്ടെ 'പുരുഷന്‍ എന്നും വില്ലനാണ് ലൈഗിക അവിവേകി ദുഷ്ടന്‍ ...?' എവിടെയും
അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ രോദനങ്ങളള്‍ക്ക് എവിടെയും ഒരു വിലയുമില്ല ഒന്നും എവിടെയും എത്തപ്പെടുന്നുമില്ല ..
ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കി തുറുങ്കിലടക്കാം. പെണ്ണിന്റെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുകയുള്ളൂ സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള നിയമത്തെ ഇന്ന്സ്ത്രീ കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെയും സ്ത്രീകളുടെ തന്നെയും ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്.ഇന്നും ഇപ്പോഴും അതൊക്കെ ഒരു തുടര്‍ക്കഥയുമാണ്‌, കാമുകനുമായിയുള്ള ഒത്തുകളി കണ്ടു പിടിച്ചു അത്അ മകനെ അറിയിച്ച അമ്മായിമ്മയെയും മകനായ ഭര്‍ത്താവിനെയും ഗാര്‍ഹിക പീഡന കേസില്‍ കുരുക്കിയപ്പോള്‍ മകനെ ജീവന്ജീ തുല്യം സ്നേഹിച്ച വൃദ്ധ മാതാവ് മകന്റെ ദയനീയ അവസ്ഥയില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തു മരിച്ചു. ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ എന്റെ അമ്മയെ കൊന്ന എന്നെയും മക്കളെയും വഞ്ചിച്ച ആ ദുഷ്ടക്ക് ഒരു ചില്ലി കാശ് ഞാന്‍ കൊടുക്കില്ല എന്നും അതിനുള്ള ശിക്ഷ എനിക്ക് ഇപ്പൊ തന്നെ നലകന്മെന്നും കോടതിയോട് അഭ്യാര്തിക്കേണ്ടിവന്നു ഒരു പാവം പുരുഷന് എനിക്ക്ദൈ
ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ ചര്‍ച്ച ചെയ്യാറില്ല . പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു. എന്ന ഒരു ലോക തത്വം മുറുകെ പിടിച്ചിരിക്കയാണ്‌ എല്ലാവരും, നമ്മുടെ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും വിവാഹിതരായ ഓരോ പുരുഷന്‍മാര്‍നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു .കോടതി വിധികളുടെ ആനുകൂല്യവും നിയമത്തിന്റെ പിന്‍ബലവും മുതലെടുത്ത് ചില സ്ത്രീകള്‍ 'സ്ത്രീപീഡനം' എന്ന ഉമ്മാക്കി കാണിച്ച് പുരുഷന്മാരെ വിരട്ടികൊണ്ടേയിരിക്കുന്നു .ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിഉണ്ടായിരുന്നു എന്നും ഓര്‍ക്കണം .
ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല. ഇനിയൊട്ടു നിരത്തുകയുമില്ല.
.
പുരുഷൻ.....എല്ലാം കഴിഞ്ഞൊടുവിൽ വാർധക്യത്തിൽ ആർക്കും വേണ്ടാതാകുന്നവൻ..വെറും കാവൽക്കാരൻ ​കാവല്‍ നായ ​​ .

ഇഖവാനുല്‍ മുസ്ലിമൂന്‍

പന്ടിതന്മാരാലും ബുദ്ധി ജീവികളാലും പ്രസിദ്ധമായ ഈജിപ്ടിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ " മുസ്ലിം ബ്രദര്‍ ഹൂദ്‌ " പ്രസിദ്ധമായ അന്തര്‍ദേശീയ ഇസ്ലാമിക്‌ പ്രസ്ഥാനമാണ് . അവസാനം അവര്‍ ഈജിപ്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു .സാമാന്യ മുസ്ലിംകളുടെ രാഷ്ട്രീയ മനോഭാവത്തില്‍ ഇസ്ലാമിക കാഴ്ചപാട് കൊണ്ടുവരുന്ന ഈ പ്രസ്ഥാനം അറബ്‌ രാജ്യങ്ങളിലെ ജനവിരുദ്ധ ഭരണാധികാരികള്‍ക്ക് പേടി സ്വപ്നം ആണ് .

വലിയ്യും മസിദ്ധനും

യദാര്‍ത്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും മുസ്ലിംകള്‍ വ്യതിചാലിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് " വലിയ്യ്യ്‌ " സങ്കല്‍പം , ദൈവം ചില പ്രത്യക ആളുകള്‍ക്ക് ചില കഴിവുകള്‍( അമാനുഷികത സിദ്ധി ) പ്രത്യകമായി നല്‍കിയിട്ടുണ്ട് എന്നും അത്തരക്കാര്‍ക്ക് അദൃശ്യ ജ്ഞാനം ഉണ്ടെന്നു കരുതുകയും പ്രചരിപ്പിക്കുകയും അത്തരം ആളുകളെ ദൈവത്തിന്റെ വലിയ്യുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവരെ കാണുന്നതും സാമീപ്യം നേടുന്നതു പുണ്യകരമായി കാണുന്നു . അവര്‍ മരണ പെട്ടാല്‍ അവരുടെ മക്ബരകളില്‍ പോയി ദര്‍ശനം നടത്തി പുണ്യം നേടുന്നു .അവരിലുള്ള ദിവ്യത്വം ആരോപിച്ചു അവര്‍ക്ക് ആഗ്രഹ സഫലീകരണത്തിന് കഴിവ് ഉണ്ട് എന്നും കരുതുന്നു.ഇത്തരത്തില്‍ ഉള്ള വിശ്വാസം ചിലപ്പോള്‍ പ്രവാചരെക്കാള്‍ ഉന്നതരോ ദൈവത്തോളം വലിവരോ ആയി ഇത്തരക്കാരെ കാണുകയും ചെയ്യുന്നു. ദൈവത്തോട് പറയേണ്ടത്‌ അവരോടു പറയുന്നു പ്രാര്‍ത്തിക്കുന്നു , അവരുടെ പൊരുത്തം ആഗ്രഹിക്കുന്നു ,ഗുരുത്വക്കേട്‌ ഭയപ്പെടുന്നു . ഇത്തരത്തിലുള്ള വിഡ്ഢി " സിദ്ധ സങ്കല്‍പം " മുസ്ലിം സമൂഹത്തിനു ഏല്‍പ്പിച്ച വിശ്വാസ ജീര്‍ണതക്ക് കയ്യും കണക്കുമില്ല 

കണ്ണീരി

ഗള്‍ഫ്‌ എന്ന പച്ചപ്പ് നമ്മുടെ നാടിനു ഒരുപാട് പുരോഗതി തന്നിട്ടുണ്ട് , എന്നാല്‍ അതൊക്കെ ഒരുപാട് പേരുടെ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടതാ .

മാര്കിസം

ഹേഗലിന്റെ വൈരുദ്ധ്യാത്മക വാദവും ഫുഇയര്‍ബാക്കിന്റെ ഭൌതിക വാദവും ചേര്‍ന്നതാണ് മാര്‍കിസന്‍ ദര്‍ശനം .എന്നാല്‍ തന്റെ ദര്‍ശനത്തെ കൃത്യമായും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥം പോലും സത്യത്തില്‍ മാര്‍ക്സ്‌ എഴുതിയിട്ടില്ല , പലയിടങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന പല നിലക്കും വ്യഖ്യാനിക്ക്കാവുന്നതുമായ കുറച്ചു ലേഖനങ്ങളും ലേഖനങ്ങളിലെ പരമാര്‍ഷനഗലും . ഇത്തരം ഒരു പാട് അവ്യക്തതകള്‍ മാര്‍കിസന്‍ ദര്‍ശനഗളില്‍ അങ്ങോളം ഇങ്ങോളം കാണാന്‍ കഴിയും.

ഗള്‍ഫ്‌ എന്ന പച്ചപ്പ്

ഗള്‍ഫ്‌ എന്ന പച്ചപ്പ് നമ്മുടെ നാടിനു ഒരുപാട് പുരോഗതി തന്നിട്ടുണ്ട് , എന്നാല്‍ അതൊക്കെ ഒരുപാട് പേരുടെ കണ്ണീരിന്റെ ഉപ്പുരസം പുരണ്ടതാ . വിരഹത്തിന്റെ നോവിനു ആഴകടലിനോളം ആഴമുണ്ട് താനും .
ഇവിടെ വരുന്നവര്‍ നല്ല ഒരു ശതമാനവും കുറഞ്ഞ കാലത്തേക്ക് ( ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ) എന്നും പറഞ്ഞു വരുന്നവരാ . പക്ഷെ വന്നു പെട്ടാല്‍ ആ രണ്ടു വര്‍ഷത്തെ അവന്‍ ശതം കൊണ്ട് ഗുണിച്ചാലും ഇവിടുന്നു തിരിച്ചു പോവാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ ( സ്വയം ഉണ്ടാക്കുന്നതു...) പെട്ട് നട്ടം തിരിയുന്നു , ദൈവം തന്ന ആയുസ്സും അതിലേക്കു പത്താളുടെ ആയുസ്സ് കടമെടുതാലും തീരാത്ത പ്രശ്നങ്ങളില്‍ അവന്‍ ആടിയുലയുന്നു .
ഗള്‍ഫുകാരന്‍ നല്ല ഫലം തരുന്ന മാവ് പോലെയാണ് . നല്ല തണ്ടും തടിയും ഭംഗിയും കായ്ഫലവും ഉണ്ട് പക്ഷെ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി . ഒരു മരവും സ്വന്തം കായ്‌ കനികള്‍ ഭക്ഷിക്കുന്നില്ലല്ലോ ! അവന്‍ സ്വപ്ന സാക്ഷാകാരമായി കെട്ടിപോക്കുന്ന മണി മന്ദിരങ്ങളില്‍ അവന്‍ അന്തിയുരങ്ങുന്നില്ല വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ അവന്‍ യാത്രചെയ്യുന്നില്ല . അധ്വാനിക്കുന്നത് അനുഭവിക്കാന്‍ വിധി ഇല്ലാത്ത വിഡ്ഢികള്‍ .

ഇമാം ഗസ്സാലി

ഇമാം ഗസ്സാലിയുടെ മഹത്തായ സംഭാവന എന്ന് പറയുന്നത് മത പണ്ഡിതരുടെ വരട്ടു വാദത്തെയും സൂഫിസത്തിന്റെ അദ്ധ്യാത്മികാത്യന്തികഥയും സംയോജിപ്പിച്ചു എന്നതാണ് , ഇമാം ഗസ്സാലിക്ക് ശേഷം കൂടുതല്‍ പണ്ഡിതര്‍ സൂഫിസതോട് അടുക്കുവാന്‍ തുടങ്ങുകയും അങ്ങിനെ സൂഫികളില്‍ ഉലമാക്കളുടെ ആവിര്‍ഭാവം വര്‍ദ്ധിച്ചു .

സത്വത്തെ തിരിച്ചറിയാത്ത സ്ത്രീ

സ്വ സത്വത്തെ തിരിച്ചറിയാത്ത സ്ത്രീ സ്വശക്തിയെ തിരിച്ചറിയാത്ത , കടമകള്‍ മറന്ന സ്ത്രീ ഇപ്പോള്‍ കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല .

സ്ത്രീ പക്ഷ

ഞാനും സ്ത്രീ പക്ഷ വാദിയാകുകായാണ്. പുരുഷന്മാരെ പോലെ തന്നെ വസ്ത്രം ധരിക്കാന്‍ ഉള്ള അവകാശം സ്ത്രീകള്‍ക്കും കൊടുക്കണം .

അവതാരം , പുനര്‍ജ്ജന്മം

മുസ്ലിംകള്‍ക്കിടയില്‍ അവതാരം , പുനര്‍ജ്ജന്മം എന്നീ വിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കിയ ശിയാ തത്വ സംഹിതകള്‍ക്ക് തുടക്കം കുറിച്ച ഇബ്നുസബായി എന്ന മുന്‍ ജൂതനായിരുന്നു.

ഒരു ശാസ്ത്രീയ സിദാന്ധം

ഒരു ശാസ്ത്രീയ സിദാന്ധം എന്ന നിലക്ക് ഏറ്റവും കുറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിപുലമായ അനന്ദമായ നിഗമനങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കപെട്ടു എന്നതാണ് പരിണാമ സിദ്ധാന്തത്തിന്റെ പോരായ്മയും അസാധൂകരണവും . സെന്റ്‌ ആഗാസ്റിനും 350-430 ,സെന്റ്‌ തോമസ് അകിനാസും 1225-1274 എന്നീ കലഗട്ടത്തില്‍ സൃഷ്ടിയെ ക്രമേണയുള്ള നിവര്‍ത്തലായി കണ്ടിരുന്നു .എന്നാല്‍ ഈ അര്‍ത്ഥത്തില്‍ അല്ലാതെ പദാര്‍ഥത്തിന്റെ അന്ടമായ്‌ ഗതിവിധികളുടെ ഫലമായി ,അബോടപൂര്‍വമായും ലക്ഷ്യരഹിതമായും ഉരുത്തിരിയുന്ന പ്രക്രിയ എന്ന നിലക്കാണ് ചാള്‍സ് ഡാര്‍വിന്‍ 1809-1882 പരിണാമ സിദ്ധാന്തം മുന്നോട്ടുവെച്ചത് . എന്നാല്‍ നമുക്ക് ദുരൂഹമായ ഒന്നാണ് ഡാര്‍വിന്‍ തന്റെ പൊട്ട തിയറി 1859 ല്‍ പുറത്തിറക്കി എട്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിസ്താനെതെ കുറിച്ച് " ഗ്രിഗല്‍ മേന്ടലിന്റെ സിദാന്ധം 1866 ല്‍ പുറത്തിറക്കി . സത്യത്തില്‍ മേന്ടലിന്റെ പാരമ്പര്യ നിയമം ഡാര്‍വിന്റെ പരിണാമ വാദത്തിനെതിരായ തെളിവുകള്‍ സമര്‍പ്പിക്കുന്നു .

‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’

‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’ എന്ന ലളിതമായ ഇസ്ലാമിന്റെ പ്രതിജ്ഞാവാക്യം, യഥാര്‍ത്ഥ മനുഷ്യപ്രകൃതിക്ക് ഏറ്റവും യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക് അത് വളരെ പ്രയാസമുള്ള കാര്യമായി അനുഭവപ്പെടുന്നു. അവരുടെ ബുദ്ധിയും വിജ്ഞാനവുമെല്ലാം ബഹുദൈവാരാധനയെ ന്യായീകരിക്കുവാനും സ്ഥാപിക്കുവാനും ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപന്ജ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന സത്യം ഗ്രഹിക്കാന്‍, അവരുടെ ബുദ്ധിയും വിജ്ഞാനവും ഒന്നും സഹായകമാവുന്നില്ല. ലൌകിക വിഷയങ്ങളെല്ലാം വളരെയധികം ബുദ്ധിയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നവര്‍, ആരാധനയുടെ വിഷയം വരുമ്പോള്‍ അന്ധമായ അനുകരണ ത്തിന്റെയും പാരമ്പര്യത്തിന്റെയും മാര്‍ഗം സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആ രംഗത്ത് സ്ഥാനമില്ല എന്ന നിലപാടാണ്‌ അധികമാളുകളും കൈകൊള്ളുന്നത്‌. copy

മനോഭാവം

അമൃത എന്ന കുട്ടി തന്നെ അസഭ്യ്‌മ് പറഞ്ഞ ചെറുപ്പക്കാരെ കൈ കാര്യം ചെയ്തത് നല്ല വാര്‍ത്ത‍ തന്നെയാണ് ,( സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല ) പെണ്ണുങ്ങളെ പെരുവഴിയില്‍ കണ്ടാല്‍ അന്യ ഗ്രഹത്തില്‍ നിന്നും വന്നവരെ പോലെ കരിന്കണ്ണ്‍ വെച്ചുള്ള ഫുള്‍ ബോഡി സ്കാനിങ്ങും മോന്തയില്‍ നിന്നും കയ്യെട്ടുക്കാന്‍ തോന്നാത്ത വൃത്തികെട്ട കമന്റും ചില തെരുവ് നായ്ക്കളുടെ ആണത്തം പ്രകടിപ്പിക്കള്‍ ആണ് , തന്റെ വീട്ടിലും കുടുംബത്തിലും പെണ്ണുങ്ങള്‍ ഉണ്ടെന്ന കാര്യം ഈ ആണ്‍പിരന്നവന്മാര്‍ ഓര്‍ക്കാറില്ല . ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് അതല്ല , ഇന്ന് നമ്മുടെ സഹോദരിമാരില്‍ ചിലര്‍ക്ക് ദല്‍ഹി സംഭവത്തോടെ മൊത്തം അന്നുങ്ങളോട് കലിയാണ്,ഒരു തരം ജന്മ ശത്രുക്കളെ പോലെയാണ് സ്വന്തം വീട്ടില്‍ പോലും ഇവരില്‍ ചിലര്‍ തങ്ങളുടെ പിതാവിനോടും സഹോദരനോട് പോലും ഈ മനോഭാവം കാണിക്കുന്നു . എന്തെ നമ്മുടെ സ്ത്രീകള്‍ക്ക് തിരിച്ചറിവ് നഷ്ടമായോ

തൌഹീട് പ്രചാരണം മുജാഹിദു സ്റ്റൈല്‍

അടി പിടി കൂടല്‍ ,വിഴുപ്പലക്കല്‍ ,പരസ്പരം ചളിവാരി ഏറിയല്‍ ഇതിന്റെ പേരോ ഇസ്ലാമിക പപ്രബോധനം ?

യുക്തിവാദം

ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്ത്മറ്റെല്ലാവരെയും പോലെയുള്ള സ്വാതന്ത്ര്യം യുക്തിവാദത്തിനും ഉണ്ട് . എന്നാല്‍ കൊവൂരും ജോസഫും കൃഷ്ണപിള്ള യും കിണഞ്ഞു ശ്രമിച്ചിട്ടും ഇവിടെ ഒരു നവോഥാനവും കരുപിടിപ്പിക്കാന്‍ കഴിയാതപ്പോഴാണ് ജബാറിനെ പോലുള്ളവര്‍ സ്വന്തം ബലഹീനത മനസ്സിലാക്കാതെ ഉറഞ്ഞു തുള്ളുന്നത് . ശൂന്യതയില്‍ നിന്നും ഒന്നും പടുത്തുയരതാനാവില്ല എന്ന സത്യം മനസ്സിലാക്ക്കാത്തവര്‍ ആണ് യുക്തിവാദികള്‍ .

തൌഹീട്

കാലാ കാലാങ്ങളായി പലവിധ സമുദായങ്ങളിലേക്കു നിയോഗിക്കപെട്ട ദൈവ ദൂതരിലൂടെ വിശദീകരിക്കപെട്ട " ഏക ദൈവ വിശ്വാസ " സിദ്ധാന്തം അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യിലൂടെ ഒന്നുകൂടെ സ്ഥിരപ്രതിഷ്ഠ നേടി .അതായിരുന്നു അദ്ദേഹത്തിന്റെ ദൌത്യവും .അദ്ദേഹം പഠിപ്പിച്ച ലാ ഇലാഹ ഇല്ലള്ളാ എന്ന ആദ്യ സാക്ഷ്യ വചനം തന്നെയാണ് ആദം മുതലുള്ള പ്രവാചകര്‍ ജനങ്ങളിലേക് എത്തിച്ചു മതത്തിന്റെ ഇസ്ലാമിന്റെ അടിത്തറ . മുന്‍കാല പ്രവാചകര്‍ എല്ലാം മരണപെട്ടു ഏറെ താമസിയാതെ തന്നെ അവരുടെ സമുദായങ്ങള്‍ വിഗ്രഹങ്ങളെയും മറ്റും ആരാധിക്കാന്‍ തുടങ്ങുകയും പ്രവാചക അധ്യാപനങ്ങള്‍ വിസ്മരിക്കുകയുമം ചെയ്തു . എന്നാല്‍ മുഹമ്മദ്‌ നബി (സ) സമുദായം തിരു നബി പഠിപ്പിച്ച ലാ ഇലാഹ് ഇല്ലള്ളാ എന്ന് ഉച്ചരിച്ചും കൊണ്ടാണ് ഏക ദൈവ വിശ്വാസത്തില്‍ നിന്നും മാറി നിന്നതും വ്യതിച്ചലിച്ചതും. അവര്‍ ഏക ദൈവ വിശ്വാസി എന്ന് പറഞ്ഞാണ് മറ്റുള്ളവരെ ആരാധിക്കുകയും സഹായം തേടുകയും ചെയ്യുന്നത് ..

സമ്പൂര്‍ണ മതം

ഇസ്ലാമിന് അതിന്റേതായ രാഷ്ട്രീയ ,സാമൂഹിക,സാമ്പത്തിക, കുടുംബ വീക്ഷണങ്ങള്‍ ഉണ്ട് .അതായത് മനുഷ്യ ജീവിതത്തിന്റെ സകലമാന മേഖലകളെയും അത് സ്പര്‍ശിക്കുന്നു .അതിനാല്‍ തന്നെ ഇസ്ലാം സമ്പൂര്‍ണ്ണമാണ്. ഇതിനോട് വിയോജിപ്പ് ഉള്ളവര്‍ കാര്യ കാരണ സഹിതം വിയോജിക്കുക .

സ്ത്രീ ഇസ്ലാമില്‍

മുഹമ്മദ്‌ നബി(സ)യുടെ കാലത്ത്‌ ഒരു സഹാബി തന്റെ മകളെ അവളുടെ സമ്മതമില്ലാതെ ഒരുവന്‌ വിവാഹം ചെയ്‌തു കൊടുത്തു. മകള്‍ പിതാവിനെതിരെ നബിക്ക്‌ പരാതി നല്‍ കി. ഇത്തരം പരാതികള്‍ക്ക്‌ വകുപ്പുണ്ടെന്ന ബോധം പോലും ഇന്നത്തെ കാലത്ത് ആര്‍ക്കും അറിയില്ല .നമ്മുടെ സോടരിമാര്‍ക്ക് പോലും. റസൂല്‍(സ) പരാതി സ്വീകരിക്കുകയും വിവാ ഹം റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അപ്പോള്‍ ആ മകളുടെ ഭാഗത്ത്‌ നിന്നുണ്ടായ ഈ പ്രസ്‌താവന വളരെ പ്രധാനം. ``അല്ലാഹുവിന്റെ റസൂലേ! ഇപ്പോള്‍ ഞാനീ വിവാഹം സ്വീകരിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക്‌ ഈ വിഷയത്തിലുള്ള അവകാശം വ്യക്തമാവണമെന്നു മാത്രമേ എനിക്ക്‌ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.''

(ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ച് ആശങ്ക പെടുന്ന മഹാന്മാര്‍ക്കായി ....)

പള്ളിയും ആര്‍ഭാടവും

എ പി ഉസ്താദ് നാല്പതു കോടിയുടെ പള്ളിക്ക് പണിയാന്‍ പോവുന്നു . എവിടേക്കാണ് നമ്മുടെ മത നേതാക്കളും ഭരണാധികാരികളും സമൂഹാം മൊത്തവും പോവുന്നത് . ആര്‍ഭാടം സമൂഹത്തിന്റെ ഒഴിച്ച് കൊടാന്‍ പറ്റാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു . പുതിയ വീടിനു സ്ഥലം വാങ്ങാന്‍ ആലോചിക്കുമ്പോള്‍ തുടങ്ങുന്നു പതിവുകള്‍ (പാര്‍ടികള്‍ ) സ്ഥലം വാങ്ങിയാ പാര്‍ട്ടി അതില്‍ തറ കെട്ടിയാല്‍ പാര്‍ട്ടി ചുമര്‍ കെട്ടി തുടങ്ങിയാല്‍ അന്ന് പാര്‍ട്ടി , അങ്ങനെ തുടങ്ങുന്നു പാര്‍ട്ടികള്‍ എവിടെയും എന്തിനും പാര്‍ട്ടി , പാര്‍ട്ടി ഇല്ലാതെ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത ഒരവസ്ഥ നാട്ടില്‍ സംജാതമായിരിക്കുന്നു . അപ്പോള്‍ പിന്നെ ആ സമുദായത്തില്‍ നിന്നും പള്ളിയെ മാത്രം എന്തിനാ മാറ്റി നിറുത്തുന്നത് അല്ലെ ? നമ്മുടെ കേരളത്തില്‍ ജമാഅത്തായി മുസ്ലിംകള്‍ക്ക് ഒത്തു കൂടി നമസ്കരിക്കാന്‍ പള്ളി ഇല്ലാത്ത എത്ര എത്ര സ്ഥലങ്ങള്‍ ഉണ്ട് . അവ കണ്ടെത്തി പള്ളി പണിയാന്‍ ഇവര്‍ക്കെന്താ മടി ? വീടും കൂടും ഇല്ലാത്ത എത്ര എത്ര കുടംബങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അവര്‍ക്ക് ഒരു കൂര വെക്കാന്‍ ഇത്തിരി സ്ഥലം കണ്ടെത്താന്‍ നമ്മുടെ സുസങ്ങടിത സുന്നി മുജാഹിദു ജമാഎത് കാര്‍ക്ക് ആവില്ലേ . ദീനീ പ്രബോടനത്തിന്റെയും തുഹീട് വിശദീകരനത്തിന്റെയും ഒക്കെ പേരില്‍ മാമാങ്കം നടത്താന്‍ നാട് തോറും കെട്ടുന്ന ഫ്ലാക്സിന്റെ കാശ് മതി . ഒരു പാവം മുസല്‍മാന്റെ കണ്ണീരു ഒപ്പാന്‍ .വിശ്വാസികളുടെ ഭക്‌തിപാരവശ്യം മുഴുക്കെ ഊറ്റിയെടുത്താണല്ലോ ഈ ധൂര്‍ത്തു ഒക്കെ അല്ലെ ! ആരാധനാലയങ്ങള്‍ ഏതു മതസ്ഥരുടേതാണെങ്കിലും അവയുടെ ലക്ഷ്യം വിശ്വാസികള്‍ക്ക്‌ മനസ്സാന്നിധ്യത്തോടെയും സ്വകാര്യമായും സൌകര്യപരമായും പടച്ചവനോട് പ്രാര്‍ഥിക്കാനും അങ്ങിനെ ആത്‌മീയ നിര്‍വൃതിക്കാവശ്യമായ കര്‍മങ്ങള്‍ ചെയ്യാനും വേദികളായി വര്‍ത്തിക്കുക എന്നതാണ് . ആരാധനാരീതികളനുസരിച്ച്‌ അവയുടെ വലിപ്പവും ആകൃതിയും വ്യത്യാസപ്പെടാം വിത്യാസപെടുകയും വേണം ,കാരണം നൂറാള്‍ കൂടുന്ന ഇടതു പത്താളുകളുടെ മാത്രം സൗകര്യം ഉണ്ടായാല്‍ ഉള്ള ബുദ്ടിമുട്ടു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ .. അതത് പ്രദേശത്തിന്റെ ആവശ്യത്തിന് അനുസരിച്ചായിരിക്കണം അവയുടെ നിര്‍മാണം . അതുപോലെ ആത്‌മീയതയുടെയും ഭക്‌തിയുടെയും ചൈതന്യം താല്‍പര്യപ്പെടുന്നത്‌ ആരാധനാലയങ്ങള്‍ പരമാവധി ലളിതവും അനാര്‍ഭാടവും ആയിരിക്കണമെന്നാണ്‌. "" `മസ്‌ജിദുകള്‍ ആര്‍ഭാടപൂര്‍ണമാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല' ""എന്ന്‌ പ്രവാചകന്‍ പറഞ്ഞത്‌ അക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ്‌. പണക്കൊഴുപ്പും ധൂര്‍ത്തും പൊങ്ങച്ചവും മാത്സര്യവും പ്രകടിപ്പിക്കാനുള്ള വേദികളായി ആരാധനാലയങ്ങള്‍ മാറുമ്പോള്‍ അവയുടെ ലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. മദീനയില്‍ പ്രവാചകന്‍െറ ശ്രേഷ്‌ഠ മസ്‌ജിദ്‌ മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഈത്തപ്പനത്തടിയും ഓലയും കൊണ്ടാണ്‌ നിര്‍മിതമായിരുന്നതെന്ന്‌ ചരിത്രം പറയുന്നു. എന്നാല്‍ ഇന്ന് ആ തിരുമേനിയുടെ പള്ളിയുടെ ആര്‍ഭാടം കണ്ടവര്‍ക്ക് അറിയാം . ആര്‍ഭാടത്തിന്റെ തള്ളിപ്പ് എത്രയാണെന്ന് . ( അല്‍ഹംടുലില്ലാഹു ആ ഖബറിടം അവര്‍ വെറുതെ വിട്ടു ) നാല്‌ പ്രവാചകശിഷ്യന്മാരുടെ കാലത്തും ആ പള്ളികള്‍( ൯ മക്ക/മദീന )ആര്‍ഭാടപൂര്‍വം പുതുക്കിപ്പണിയാന്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പില്‍ക്കാലത്ത്‌ രാജഭരണകാലത്താണ്‌ പള്ളികള്‍ ഗംഭീര സൗധങ്ങളായി പണിയുന്ന സംസ്‌കാരം ഉടലെടുത്തത്‌. സ്വര്‍ണവും വെള്ളിയും മാര്‍ബിളും വിലയേറിയ മറ്റു സാമഗ്രികളും ഉപയോഗിച്ചു. ശില്‍പകലയുടെ വിശ്വോത്തര മാതൃകകളാക്കി ദേവാലയങ്ങള്‍ നിര്‍മിക്കുന്ന ജ്വരം പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ തുടങ്ങുന്നത്‌. മറ്റു മതസ്ഥരുമായുള്ള മത്സരങ്ങളില്‍ ജയിക്കണമെന്ന വികാരം ഇതിനൊരു പ്രധാന കാരണമായിരുന്നിരിക്കണം. നമ്മള്‍ കാണുന്ന ക്രൈസ്‌തവ ദേവാലയങ്ങളുടെ ഒരു പകര്‍ച്ച ഉണ്ടോ എന്ന് പോലും തോന്നിപോകും . മഹാനായ ഇബ്‌റാഹീമും പുത്രന്‍ ഇസ്‌മാഈലും വെറും കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ കഅ്‌ബാലയത്തിന്‍െറ കവാടം നൂറ്റാണ്ടുകള്‍ക്കു ശേഷം കനകനിര്‍മിതിയായി പരിവര്‍ത്തിക്കപ്പെടുന്ന എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി . അമൂല്യമായ പട്ടുവസ്‌ത്രങ്ങള്‍കൊണ്ട്‌ അത്‌ ആണ്ടുതോറും പൊതിയുന്നു ഇതാണോ പ്രവാചക മാതൃക ?
നമ്മളാണ് പോലീസ്
--------------------
ഭരണ കൂടം നമ്മുടെ പോലീസ് സേനയെ മര്‍ദന ഉപകരണമാക്കി മാറ്റി അവരെ സമൂഹത്തിന്റെ സാധാരണക്കാരുടെ പേടി സ്വപ്നവും ശ്ത്രുക്കളുമാക്കി മാറ്റുന്നു , എന്നാല്‍ തൊണ്ണൂറു ശതമാനവും പോലീസ് സെനാങ്ങകള്‍ സാധാരക്കാരില്‍ നിന്നും ആണ് , അതായത് സാധാരണക്കാരായ പൊതു ജനത്തിന്റെ അനിയനോ മകനോ ഭര്‍ത്താവോ അച്ഛനോ മറ്റു ബന്ടുക്കാലോ ആണ് അവരില്‍ ഭൂരിഭാഗവും . ( പണ്ട് ബ്രിട്ടീഷ്‌ കാര്‍ ചെയ്തതും ഇത് തന്നെയാണ് )
സാഹിത്യം 
----------

സാഹ്യത്യം വശ്യവും എന്നാല്‍ വേശ്യാലയവും ആണ് .
ആത്മീയം
------------

ആത്മീയ ജീവിതത്തിലെ വിപണിയിലെ " കള്‍ട്ടുകള്‍"""' ഭൂമിയിലെ രാജാക്കന്മാരാണ്, സാമന്തന്മാര്‍ വരെ ഉണ്ട് ഇവര്‍ക്ക് . ജീവിക്കുന്ന ആള്‍ ദൈവങ്ങള്‍ (ലിവിംഗ് ഗോഡ്‌ ) സമാന്തര ഭരണം തന്നയാണ് അവരവരുടെ മേഖലകളില്‍ ഇവര്‍ നടത്തുന്നത് , അത്ഭുദം വിപണനം ചെയ്തു ഉണ്ടാക്കുന്ന കോടികള്‍ക്ക് കണക്കില്ല , ലോകത്തെ പറ്റിക്കാന്‍ മേമ്പൊടിയായി കുറച്ചു ആതുരസേവനവും ,മറ്റു സേവനവും .
പാവം രാഷ്ട്രീയക്കാര്‍
==================
ലൈഗികതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുന്നതിനെ നമ്മുടെ നിയമ നിര്‍മാതാക്കള്‍ എതിര്ക്കുന്നത് ഇത്തരത്തിലുള്ള പല കേസുകളിലും അവരും അവരുടെ ബന്ടുക്കളും ഒക്കെ ഉള്പെട്ടത്‌ കൊണ്ടാവും അല്ലെ ?
വിവാഹം
***********

ആദ്യത്തെ അദ്ധ്യായം കവിതയും ശേഷിക്കുന്ന അധ്യായങ്ങള്‍ ഗദ്യമായും എഴുതപെട്ട ഒരു പുസ്തകം ആണ് വിവാഹം .

2013, മാർച്ച് 27, ബുധനാഴ്‌ച

പ്രവാസം
വിദേശത്ത് പ്രത്യകിച്ചു ഗള്‍ഫ്‌ നാടുകളില്‍ ജോലിക്ക് പോ കാ തെ നാട്ടില്‍ തന്നെ എങ്ങനെ ജീവിതം കരുപിടിപ്പിക്കാം എന്നതാണ് ഇനിയുള്ള തലമുറയ്ക്ക് നമ്മള്‍ കൊടുക്കെട്ന ഏറ്റവും വലിയ സമ്പത്ത് .ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങുബോഴെക്ക് കര കാണാ കടലിലേക്ക്‌ എടുതെരിയ്പെടുന്നവരാന് ബഹുഭൂരിഭാഗം പ്രവാസികളും . നാട്ടിനും കുടുംബത്തിനും അവര്‍ ഉണ്ടാക്കി കൊടുക്കുന്ന സുസ്ഥിതി അവന്റെ മജ്ജയും മാംസവും തന്നെയാണ് ,ഇവിടെ വന്നു ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ആകുമ്പോഴേക്കു നാട്ടിലെ വേരറ്റു നാട്ടിലും ഹൃസ കാല പ്രവാസവും ഗള്‍ഫില്‍ ദീര്‍ഖ കാല പ്രവാസിയും ആയി തീരുന്നു അവന്‍. അവന്റെ സ്വപ്നങ്ങള്‍ സത്യാത്തില്‍ നാളേക്ക് വേണ്ടി എന്ന " തോന്നലില്‍ " ബാശ്പമായത് അവന്‍ പോലും അറിയുന്നില്ല . ജോലിയും കൂലിയും ഉറക്കവുമായി കഴിയുന്ന അവന്‍ ചെന്ന് പെട്ട നാടിനും സ്വന്തം നാടിനും വല്ലാത്ത ഒരു മുതല്കൂട്ടാകുന്നു. പക്ഷെ മനുഷ്യന്‍ എന്ന പരിഗണന പോലും കിട്ടാതെ ചെന്ന് പെട്ട നാട്ടുകാരുടെ അറപ്പിനും വെറുപ്പിനും ചീത്ത വിളിക്കും,അവിടത്തെ കുട്ടികളുടെ കല്ലെരിനും വരെ നിന്ന് കൊടുത്ത് മനാഭിമാനവും ഒട്ടും ഇല്ലാതെ അവന്‍ സംഭാടിക്കുന്നത് മറ്റുള്ളവര്‍ക്ക് പാര്‍ക്കാന്‍വീട് പണി കഴിപ്പിച്ച ആഡംബര വാഹനം വാങ്ങിചു കൊടുത്ത് നാട്ടുകാരുടെയൊക്കെ പ്രശ്നങ്ങള്‍ തീര്‍ത്തു . പള്ളികള്‍ക്കും മദ്രസകള്‍ക്കും വാരി കോരി കൊടുത്തു വെറും പച്ച പാവം ആയ അവന്റെ ഉള്ളു കാണുന്ന അവന്‍ സഹിക്കുന്ന പീഡനങ്ങള്‍ കാണുന്ന അവന്റെ ഞെഞ്ഞിലെ കനം അറിയുന്ന എത്ര വീട്ടുകാരും നാട്ടുകാരും ഉണ്ടാവും നമ്മുടെ ഇടയില്‍ ? , രോഗാതുരമായ മനസ്സും ശരീരവും പേറി നടക്കുന്ന അവന്‍ വിതക്കുന്നു കൊയ്യുന്നു പക്ഷെ അനുഭവിക്കുന്നത് മറ്റുള്ളവരും .



  • താരതമ്യനെ ധാര്‍മിക സദാചാരംവും മൂല്യ ബോദവും നില നിന്നിരുന്ന മൂന്നാം ലോകത്തിലേക്ക് ഇലക്മീട്രോനിക്ക് അച്ചടി മാധ്യമങ്ങളുടെ സഹായത്തോടെ സ്ത്രീയെ വിപണ ചരക്കും വിപണന മാധ്യമവും ആകി മാറ്റിയതിനു പിന്നില്‍ അവിടങ്ങളിലെ അനന്തമായ വിപണന സാധ്യത മാത്രം അല്ല അവിടങ്ങളിലെ സ്ത്രീ ശരീരവും പ്രധാന ലക്‌ഷ്യം തന്നെയാണ് എന്ന് പടിഞ്ഞാറന്‍ കച്ചവട ലോബി നമ്മോട് പറയാതെ പറഞ്ഞു തരുന്നു .ഉല്‍പന്നങ്ങളെക്കുറിച്ച സത്യസന്ധമായ അറിവ് നല്‍കുന്നതിനു വേണ്ടിയല്ല പരസ്യങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കുടുംബം ഒന്നിച്ചുപയോഗിക്കുന്ന മീഡിയകളിലൂടെ ലൈംഗികാഭിനിവേശവും സ്വാര്‍ഥതയും ഉപഭോഗതൃഷ്ണയും വളര്‍ത്തുന്ന വൃത്തികെട്ട പരസ്യങ്ങള്‍ കടന്നുവരുന്നത് വഴി സാമൂഹ്യധാര്‍മികതയാണ് തകരുന്നത്. മനസുകള്‍ മാലിനീകരിക്കപെടുന്നു



2012, ഡിസംബർ 5, ബുധനാഴ്‌ച

യാത്രയായി നീ എന്നെ തനിച്ചാക്കി
ഓര്‍മകള്‍ മാത്രം തിരികെ തന്നു
പുതിയ ഒരു ജീവിതം നീ തുടങ്ങി
പഴയകാലം നിനക്കിന്നൊരു
ദുസ്വപ്നമായിരിക്കാം .....
എന്നാല്‍ എനിക്കവയെല്ലാം എന്റെ
ഉച്വാസ വായു തന്നെ ഇപ്പോഴും.....

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

2011, ജൂൺ 9, വ്യാഴാഴ്‌ച


ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്  ധാര്‍മികത എന്നാ ഒന്നിനെ പറ്റി പറഞ്ഞാല്‍ പരമ പുച്ഹമാണ് . ജീവിതം ആസ്വതിക്കാനുള്ള ഒന്നാണെന്ന ധാരണ ഒട്ടുമിക്ക പെണ്ണുങ്ങളുടെയും കൂടെ പിറപ്പാനു. ആ ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ഇതില്‍ ഒന്നാം പ്രതി Tv എന്നാ അസുരവിത്തായ കുടുംബം കലക്കിയാണ്.
മുന്നില്‍ കാണുന്ന വര്‍ണ ശോഭ സത്യമെന്ന് വിജാറിച്ച് താത്കാലിക സുഗത്തിന് വേണ്ടി . ഈയാം പാറ്റകളെ പോലെ അതിലേക്ക് എടുത്തു ചാടി ജീവിതം ഹോമിക്കുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. ഒരു പെണ്‍കുട്ടി പിഴച്ചു പോകുമ്പോഴോ പിഴപ്പിച്ചു പോകുമ്പോഴോ ഉണ്ടാവുന്ന ദുരിതം എത്രയെന്നു സ്വയം പിഴച്ചുപോവുന്നവര്‍ക്കോ പിഴപ്പിക്കുന്നവര്‍ക്കോ അറയില്ല. . ഓരോ പെണ്‍കുട്ടിയുടെയും പിന്നില്‍ വളരെ വലിയ ആള്‍കൂട്ടം ഉണ്ട്. അതാ അവരുടെ പ്രിയപ്പെട്ട മാതാവും പിതാവും തൊട്ടു, പ്രിയപ്പെട്ട അനിയനും,ജെഷ്ട്ടനും,അനിയത്തിയും,ജെഷ്ട്ടതിയും,മറ്റു അടുത്ത രക്ത ബന്ധുക്കളും അടങ്ങുന്ന ഒരു മഹാ പ്രളയം. ഇവര്‍ക്കൊക്കെ സംഭവിക്കുന്ന മാനസിക തകര്‍ച്ചയും എല്ലാറ്റിനും ഉപരി ഒടുങ്ങാത്ത അരക്ഷിതാവസ്ഥയും ഒന്നോരുത് നോക്കിയേ എന്തൊരു ജീവിതമാവും അത്?  ഇതിനെല്ലാം നേരിടാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭാധ്യതയും കടമയും ഉണ്ട്. അതിനാദ്യം വേണ്ടത് വളര്‍ന്നു വരുന്ന മക്കള്‍ക്ക്‌ ധാര്‍മിക മൂല്യങ്ങള്‍ ആവോളം പകര്‍ന്നു കൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം. അതിനാദ്യം നമ്മള്‍ സ്വയം നന്നാവണം. നമുക്കില്ലാത്ത നന്മകള്‍ നമ്മുടെ മക്കള്‍ക്ക്‌ വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. മൊബൈലില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല സീരിയലുകളില്‍ നിന്നും മാറിനിന്നുകൊണ്ട് കുറച്ചെങ്കിലും അതില്‍ നിന്നും കിട്ടുന്ന നന്മകള്‍ സ്വീകരിക്കാന്‍ സ്വയം ശീലിക്കുക . അവനവന്റെ മക്കള്‍ക്ക്‌ അവനവന്‍ തന്നെ ഏറ്റവും വലിയ മാതൃക . അക്കാര്യം രക്ഷിതാക്കളും ഓര്‍ക്കുക.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

സ്ത്രീകളോട് ഒരു വാക്ക്.

സ്ത്രീകളോട് ഒരു വാക്ക്.

  എന്‍റെ പ്രിയപ്പെട്ട സോടരിമാരെ . ഞാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ലൈഗിക അരാജകത്തിനു വെറും പുരുഷന്‍ മാത്രമാണോ ഉത്തരവാദി ? പല സംഗതികളും ചികഞ്ഞു അന്വേഷിച്ചാല്‍ അവസാനം അതിനുത്തരവാദികള്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെ അല്ലെ? ഞങ്ങള്‍ എല്ലാവരും പ്രവാജകരാണെന്ന് ഞാന്‍ പറയില്ല കള്ള നാണയങ്ങള്‍ മുഴുവന്‍ ഞങ്ങളിലാനെന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ കുറച്ചു ബുധിമുട്ടാനെന്നെ ഉള്ളൂ.
പുരുഷ പ്രകൃതം മനസ്സിലആക്കിയിട്ടണല്ലോ ലോകത്തെ മിക്ക സ്ത്രീകളും അവരുടെ മുഖവും, കൈയും,കാല്‍ പാദവും ഒഴിച്ച് മറ്റെല്ലാം മറച്ചു നടക്കുന്നത്. പുരുഷനെ സംബന്ധിച്ച് സ്ത്രീകളും,കുട്ടികളും  ഒരു ബലഹീനത തന്നെ . അത് ദൈവം തമ്പുരാന്‍ സവിശേഷമായി തലമുറകളുടെ നിലനില്‍പ്പിനു വേണ്ടി അവനു കൊടുത്ത വരമാണ്. അത് ഏതുവിധം വിനിയോഗിക്കുന്നു എന്ന്‌ ഇന്നവനു തന്നെ അറിയില്ല. യഥാര്‍ത്തത്തില്‍ പുരുഷന്‍ ഇന്ന് സ്ത്രീക്ക് അടിമയല്ലേ ?
അതെ അവനെ ഇന്നത്തെ സ്ത്രീകല ടെക്നോളജി സഹായത്തോടെയും പാരംബര്യപരമായും അടിമകള്‍ ആക്കിയിരിക്കുണ്ണ്‍. അവളുടെ മാറും,പുറത്ത് കാണിക്കാന്‍ കൊള്ളഅതതോക്കെ പുറത്തു കാണിച്ചു അവന്‍റെ ബുദ്ധിയും വികാരവും സര്‍ഗഷക്തികൊലെക്കെ അവള്‍ അടക്കി ഭരിക്കുന്നു. (എന്‍റെ പ്രിയ സോദരരെ നിങ്ങള്‍ ആണായി പിറന്നവാനെങ്കില്‍ ആണായി തന്നെ ജീവിക്കുക. പെണ്ണിന് കീഴ്പെടുന്നവനല്ല ആണുങ്ങള്‍ . പെണ്ണിനെ കീഴ്പെടുതന്നവനാണ് ആണ്. അതിനു നിയതമായ പാരമ്പര്യ മാര്‍ഗങ്ങള്‍ ഉണ്ട്. കുടുംബം അതാണ്‌ നിങ്ങളുടെ വികാര ശമനതിന്റെ സ്വര്‍ഗം അവിടെ നിങ്ങളുടെത് മാത്രമായ പെണ്ണ് . അവളെ കീഴ്പെടുത്തി സന്തോഷിപ്പിക്കുക അതാണ്‌ നിങ്ങള്‍ക്കും സമൂഹത്തിനും നല്ലത്, ) ഇന്ന് പല പ്രായമായ സ്ത്രീകളില്‍ നിന്നും കേള്‍കുന്ന ഒന്നുണ്ട്. എന്താ നമ്മുടെ പെണ്ണുങ്ങള്‍ക്ക് പറ്റിയത് എന്ന്‌. സത്യത്തില്‍ ഈ ചോദ്യം വരേണ്ടത് അവിടുന്ന് തന്നെയാണ്. ഇത്തരമൊരു ചോദ്യം ഒരു ചാനല്‍ പരിപാടിയില്‍ നിന്നും കേരളത്തിലെ പ്രശസ്ത  വനിതാ IPS ഓഫീസറില്‍ നമ്മള്‍ കേട്ടിടുണ്ട്. അതെ എന്താ നിങ്ങള്ക്ക് പറ്റിയത് . നിങ്ങള്‍ക്കൊരു ഭര്‍ത്താവില്ലേ ? നിങ്ങള്‍ നൊന്ത് പ്രസവിച്ച നിങ്ങളുടെ ജീവന്റെ ഭാഗമായ മക്കളില്ലേ ? നിങ്ങളെ തള്ള കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ സംരക്ഷിച്ചു പോറ്റിവളര്‍ത്തിയ മാതാ പിതാക്കലില്ലേ ? രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരെ പോലെയോ മറ്റോ നിങ്ങള്ക്ക് ചുച്ചുഒ അട്ര്രിശ്യമായി സംരക്ഷണം നല്‍കി പോരുന്ന നിങ്ങളുടെ കൂടെ പിറപ്പുകളില്ലേ? എത്ര അണു കുടുംബമാനെകിലും ബന്ധുക്കളുടെ പിന്‍താങ്ങല് പിന്നെ സംരക്ഷണവും ? ഇതൊക്കെ മറന്നാണോ വെറും താല്‍കാലിക സുഖത്തിന വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നിങ്ങള്‍ തകര്‍ക്കുന്നത്. അപ്പുറത്തെ പുരുഷന്‍ ഒരു ഭാര്താവായിരിക്കും മക്കളുടെ അച്ചനാവും പ്രിപെട്ട മകനാവം ആ കുടുബ്ബതിലെ ഏക ആണ്തരിയാവാം , ഏക വരുമാന മാര്‍ഗവും , നോക്ക് ഇവിടെ രണ്ടു ഭാഗത്തും കഷ്ട്ട നഷ്ട്ടങ്ങളും മാറ്റുന് അനുഭവിക്കുന്നവര്‍ കുരച്ചുപെരല്ല എന്നോര്‍ക്കണം.  ആത്യന്തികമായി പെണ്ണുങ്ങളെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക . മാന്യമായി വസ്ത്രധാരണം നടത്തി മനസില്‍ ഈ കാര്യം ഉറപ്പിക്കുക . എന്‍റെ ശരീരം എന്റെത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ആസ്വതിക്കാനുള്ള പൂന്തോട്ടമോ കളിപ്പാട്ടമോ സ്ഥാവര ജന്ഗമ വസ്തുവോ അല്ല എന്നും ലൈഗികതയും സ്നേഹവുമൊക്കെ വ്യക്തിപരവും സാമൂഹിക പരവുമായ ജീവിത പാന്താവിലെ പ്രഥാന ഗടകമാനെന്നും .എന്റെ ശരീരവും മനസ്സും എന്റേത്   മാത്രമാണെന്നും . ഞാന്‍ ഇഷ്ട്ടപെടുന്ന ഞാന്‍ പ്രസവിച്ച പ്രസവിക്കാന്‍ പോകുന്ന എന്‍റെ മക്കളുടെ അച്ചന്റെ  മാത്രമാണെന്നും എന്ന്‌ നിങ്ങള്‍ ഓരോരുത്തരും മനസ്സിരുത്തിയാല്‍ നിങ്ങളുടെ മേല്‍ ആരും കുതിര കേറില്ല. അതുമൂലം ഇന്ന് പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒറ്റക്കോ കൂട്ടായോ ഉള്ള ആത്മഹത്യകളും ഒരു പരിതിവരെ ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് കഴിയും.
      ഇന്ന് എന്തൊക്കെ ആയാലും സത്യത്തില്‍ സ്ത്രീ തന്നെയാണ് ഓരോ കുടുംബവും നിയന്ത്രിക്കുന്നത് . മകനെ അമ്മ എന്ന നിലക്കും , ഭര്‍ത്താവിനെ സ്നേഹമുള്ള ഭാര്യയായും ഭരിക്കുന്നത് പെണ്ണാണ്. ലോകം അവളുടെ കാല്‍ കീഴിലാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഭോഗ കേരളo

                നാട്ടiല്‍ നിന്ന് ഏറ്റവും കൂടുതല്‍ കേള്‍കുന്ന ഒന്നാണ് അവിഹിതം മുമ്പ് നാട്ടിന്‍ പുറങ്ങളില്‍ നിന്നും എപ്പോഴെങ്കിലുമൊക്കെ കേട്ടിരുന്ന ഒന്നായിരുന്നു ഈ അ വി  ഹി തം . അവിവാഹിതരെക്കള്‍ കൂടുതല്‍ വിവാഹിതരും വിവാഹിതരെക്കള്‍ കൂടുതല്‍ അവിവാഹിതരും നിറഞ്ഞ് ആടുകയാ സ്വാമി വിവേകാനന്ദന്റെ നാട്ടില്‍.ആര്‍ക്കു വേണം ഈ സദാചാരം അല്ലെ ? പക്ഷെ നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നുണ്ട് ഈ സദാചാരത്തില്‍ അതെന്താണെന്നോ . മനസുഖം ആത്മ ശാന്തി. അതിന്റെ കുറവാണ് നാം നമ്മളിലും മറ്റു പലരിലും, നമ്മുടെ കുടുംബത്തിലും മറ്റു പല കുടുംബത്തിലും കാണുന്ന പൊട്ടിത്തെറികളും  ഒറ്റക്കും കൂട്ടായും ഉള്ള ആത്മഹത്യകളും . അശാന്തിയാണ് അതിനെല്ലാം കാരണം , അതിനെ മറികടക്കേണ്ടത് ആദ്യം ഒറ്റക്കും ( അവനവനില്‍ നിന്ന് തുടങ്ങണം ആദ്യം ) പിന്നെ കൂട്ടമായും ആകുന്നു.
                 എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉള്ള പട്ടണംതിട്ട ജില്ലക്കാരായ ഒരു പാവം ക്രിസ്ത്യന്‍ കുടുംബം ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള ശന്തുഷ്ട കുടുംബം . സണ്ണിഏട്ടന്‍ എന്ന് ഞാന്‍ ഇഷ്ടതോടെ വിളിക്കുന്നു, എന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് പുള്ളി. നാട്ടില്‍ സ്കൂള്‍ തുറന്നപ്പോള്‍ കുടുംബത്തെ ഇങ്ങോട്ട് വിളിപ്പിച്ച ഏക മലയാളിയാണ് ഇദ്ദേഹം . കാരണം എന്താന്നറിയോ . ഇവരുടെ നാട്ടിലുള്ള ചില ......... ന്റെ മക്കള്‍ പാവം ഈ പെണ്ണിനേയും കുട്ടികളെയും പറ്റി വേണ്ടാതീനം പറഞ്ഞഉ പരത്തി നാട്ടില്‍ മോഷക്കാരാക്കി ചിത്ര്രീകരിക്കുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നതോ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ അനിയനും. നോക്കണേ നമ്മുടെ പോക്ക്. മറ്റുള്ളവരില്‍ നിന്നും ഇവരെ സംരക്ഷിസ്ക്ഷ് നിര്‍ത്താന്‍ ഭാധ്യത പെട്ടവന്‍ മറ്റുല്ലവോരോടപ്പം ചേര്‍ന്ന് സ്വന്തം ജേഷ്ടന്റെ മക്കളെയും അവരെ പ്രസവിച്ച ജെഷ്ട്ട ഭാര്യയും താറടിക്കാന്‍ നോക്കുന്നു, എന്തിനെന്നോ , ജേഷ്ഠ ഭാര്യയെ സ്വന്തം അഭീഷ്ടതിനു കിട്ടാത്തതിനെ വൈരം തീര്‍ക്കാന്‍. ഇന്നു പല പ്രവാസി പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന ഒരു ചെറിയ അമ്ഷമാണിത്,  പ്രവാസി ഭാര്യമാര്‍ എന്നല്ല മൊത്തം സ്ത്രീകളില്‍ ഭൂര്പക്ഷവും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് രക്ത ഭാന്ധുക്കളില്‍ നിന്നാണെന്ന കാര്യം നാം ഓര്‍ക്കാതിരുന്നു കൂടാ . കുറച്ചു തന്റേടവും തന്റെ ഭര്‍ത്താവിനോടുള്ള അതിരറ്റ സ്നേഹവും ദൈവ ഭയവും  ഉള്ളവര്‍ പിടിച്ചു നില്‍ക്കുന്നു .അതില്ലാത്തവര്‍ വഴങ്ങി കൊടുക്കുന്നു,
എന്താ മാഷെ ബുദ്ധ്ഹി ഉണ്ടന്നെ ഞാന്‍ പറയൂ, അവന്‍റെ പിനഗാമികലായ മനുഷ്യരുടെ മാനത്തെക്കള്‍ എത്രയോ വലുപ്പം ഉണ്ട് ഈ നാലുകാലികള്‍ക്ക് . മഹത്ത്വം ഉള്ളവര്‍ തന്നെ അവര്‍ , രക്ത ബന്ധങ്ങല്‍ക്കുപോലും വിലകല്‍പ്പിക്കാത്തവരാനു നമ്മളില്‍ പലരും. ഇന്നു ആണിനും പെണ്ണിനും ഒറ്റ വിജാരമേ ഉള്ളു  ഭോഗിക്കണം ഭോഗിക്കണം എന്ന്,   അതാരായാലും വേണ്ടില്ല.പെറ്റു പോറ്റിയ തള്ളയുടെ പോലും പോസുകള്‍ ക്യാമറയിലാക്കി വിറ്റു കാശാക്കുന്ന അധമന്‍മാരുടെ ഭോഗ കേരളമാനിന്നു നമ്മുടെ നാട്.  ഇതെവിടെ ചെന്നെത്തും ഈശ്വരാ ... നീ തന്നെ ശരണം.     ഈ ഭോഗ ത്രിഷ്ണത ഇത്രമാത്രം ഉണ്ടാക്കിയെടുത്തത് ഇന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന IT അല്ലെ. സത്യത്തില്‍ നമ്മുടെ സ്വകാര്യത പോലും IT ഇല്ലാതാക്കിയില്ലേ. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു ഈ ഗതി വരുത്തിയതാരാ ? നമ്മള്‍ തന്നെയല്ലേ ? 
        ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വിത്യാസം ഉണ്ടോ ? ഇല്ലാന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം അല്ലെ ?
               

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ചന്തി ചന്തിയില്ലാതെ എന്ത് ചന്തം

ചന്തിയില്ലാതെ എന്ത് ചന്തം അല്ലെ. പിന്നെ ഇതൊന്നും ആയില്ല കേട്ടോ . ചന്തി വിശേങ്ങള്‍ തീരാത്തതാണ് .എന്തായാലും എനിക്ക് ഒരുപാടിഷ്ടപെട്ടു.  ഇതിലെന്താനിത്ര അശ്ലീലം ? ശ്ലീലവും ആ അശ്ലീലവും നമ്മള്‍ മലയാളികളെ ഒന്നാം ക്ലാസ്സ്‌ മുതല്‍ തറ,പറ എന്നിവയോടപ്പം പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്‍റെ ചില ചന്തി ചിന്തകള്‍ ഇവിടെ കുറിക്കട്ടെ . ഞാന്‍ മലപ്പുറം ദേശക്കാരന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍    ആ സാധനങ്ങളെ ചന്തിയാണ് വിളിക്കാറും വിഷേഷിപ്പിക്കാറഉം . അതിനാല്‍ ആ സാധനം പരിപോഷിക്കാന്‍ ഈ വിളി സഹായകമായിട്ടുന്ടെന്നു. എനിക്കും എന്‍റെ നാട്ടാര്‍ക്കും അറിയാം ഇന്നു തോന്നുന്നു (?) ഈ ചന്തി വല്ലാത്തൊരു സാധനമാ അല്ലെ . ചില ചന്തികള്‍ നമ്മള്‍ ചില ആണുങ്ങളുടെ കരളെടുത്തെ തെന്നി തെന്നി അതിനോടപ്പം കൊണ്ട്പോവാറുണ്ട്. പല തരം ചന്തികള്‍ ഭൂമി മലയാളത്തില്‍ വിലസുന്നുന്ടെന്നു നമുക്കേവര്‍ക്കും അറിയാം.
  ഞാന്‍ കോഴിക്കോട് പഠിക്കാന്‍  ചെന്നപ്പോള് ‍മുന്നില്‍ നടന്നിരുന്ന പെണ്‍കുട്ടികളുടെ പിന്നില്‍ നോക്കി  എന്‍റെ കൂടുകാരുടെ കമന്റ്സ് കേട്ട് എനിക്ക് പലപ്പോഴും അതിശയവും,നാണവും തോന്നിട്ടുണ്ട് പോരാത്തതിന് അവരുടെ മുഖത്തേക്കും ഞാന്‍ നോക്കിയിട്ടുണ് ഇനി ഇവര്‍ വല്ല ദുബായ് കണ്ണടയും വെച്ചിട്ടുണ്ടോ എന്നറിയാന്‍ .( ഏതോ ഒരു പേര്‍ ഓര്‍മ്മയില്ലാത്ത പടത്തില്‍ നാദിയ മൊഇധു മോഹന്‍ലാലിനെ പറ്റിച്ചത് ഓര്‍ക്കുന്നു.)  കോഴിക്കോടന്‍ കുണ്ടി ഞങ്ങള്‍ക്ക് തനി അശ്ലീലം തന്നെ. നോക്കണേ ചിലര്‍ക്ക് ചിലത് ചിലയിടത്ത് ശ്ലീലവും മറ്റു ചിലര്‍ക്ക് അശ്ലീലവും , അപ്പോള്‍ ഇതിന്റെ അതിര്‍വരമ്പ് ഭാഷാ പണ്ഡിതര്‍ തന്നെ നികഷയിക്കട്ടെ.
 ഒരിക്കല്‍ എന്‍റെ നാട്ടില്‍ തന്നെയുള്ള പലചരക്ക് കടയിലേക്ക് ദ്രുതിയില്‍ പാഞ്ഞുകേറിയപ്പോള്‍ അറിയാതെ അവിടെ നിന്നിരുന്ന അമ്പതും കഴിഞ്ഞ ഒരു വൃദ്ദയുടെ ആ സാധനതിന്ല്മേല്‍ എന്‍റെ കൈ അറിയാതെ തട്ടിയപ്പോള്‍ അവര്‍ എന്‍റെ നേരെ തുറിച്നോക്കി എന്നെ പോലെത്തെ തള്ളമാരെ വെറുതെ വിടാത നീ ചെറുപ്പക്കാരി പെണ്ണുങ്ങളെ കണ്ടാല്‍ എന്താ ചെയ്യുക ? മലര്‍ത്തുമായിരിക്കും അല്ലെ ? നോക്ക് ചന്തി എന്നെ വലച്ച ഒരു വലച്ചില്‍,,,,,,,,,,,,,,,,,,,,, അതൊക്കെ മറന്നുപോയ കാലം .മറ്റൊരിക്കല്‍ നിലമ്പൂരില്‍ നിന്നും വണ്ടൂര്‍ക്ക് ബസ്സില്‍ പോരുമ്പോള്‍ പെണ്ണുങ്ങളുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിന്റെ അരികില്‍ മൂട് വെച്ചിരിക്കുമ്പോള്‍ ഇടയ്ക്കു എപ്പോഴോ കേറിയ ഒരു തള്ളയുടെ ചക്ക ചാക്ക് മറിയാതിരിക്കാന്‍ പിടിക്കേണ്ടി വന്നു, പുറത്തേക്കും നോക്കിയിരിക്കുമ്പോള്‍ ചാക്ക് എന്‍റെ പിടിയില്‍ നിന്നും മാറി വീണിരുന്നു. പിന്നെ ഞാന്‍ താങ്ങിയത് ചാക് പിടിക്കാന്‍ ഏല്‍പിച്ച തള്ളയുടെ ചന്തിക്കായിരുന്നു , ആ പിടുത്തം തള്ള ആസ്വദിക്കാതെ എന്നെ വഴിയില്‍ സ്വയം ഇറങ്ങെടി വന്ന അവസ്ഥയില്‍ എത്തിച്ചു. അത് മറ്റൊരു ചന്തി കഥ. തിരക്കുള്ള ബസ്സുകളില്‍ പിന്നിലൂടെ  കേറി മുന്നിലേക്ക് പായുന്ന ചന്തിക്കാരുടെ മനസ്സിലും ചന്തി തന്നെ,മുന്നിലെത്തിയാല്‍ ചെറുതും വലുതുമായ ചന്തികളെ കാണാനും തലോടാനും അവസരം കിട്ടുമല്ലോ. ഇവരില്‍ ചെറുപ്പക്കാര്‍ കമ്മിയാണെന്ന് ഓര്‍ക്കണം മുമ്പന്മാര്‍ അമ്പത് കഴിഞ്ഞവര്‍ !!!!!!!!!!!!!!!!!!!!
സത്യത്തില്‍ ഈ ചന്തികളെ കൊണ്ട് തോറ്റു എല്ലാവരും ,ഈ ചന്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല കേട്ടോ ? ? / ? / ? ? ? ? "? ? ?

2010, ജൂലൈ 8, വ്യാഴാഴ്‌ച

നമ്മളില്‍ ചിലരുടെ കഥ

സഫിയതാത്ത
-------------------
ഞാന്‍  എന്‍റെ ഉമ്മാന്റെ ഓപരേഷനുമായി ബന്ധപെട്ടു മലപ്പുറം ജില്ലയിലുള്ള മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ ഒരുപാട് ദിനങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അന്നു ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ അസുഗമായി  കിടന്നിരുന്ന ജെഷ്ടത്തിയെ കാണാന്‍ വന്നിരുന്ന ഒരു പാവം അനിയത്തി കുട്ടിയുണ്ടായിരുന്നു. ഞാന്‍ എന്നെ കാണുമ്പോള്‍ പലപ്പോഴഴി കണ്ട പരിജയതിന്റെ പുറത്ത് ചിരിച്ചോ ഇല്ലയോ എന്ന മട്ടില്‍ ചെറു ചിരിയുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുച്ച നേരം ഏകദേശം മൂന്ന് മണിയോടടുത്ത സമയം അപ്പുറത്തെ റൂമില്‍ നിന്നും ഞാന്ങ്ങല്‍ക്കവിടെ കേള്‍ക്കാവുന്ന സ്വരത്തില്‍ എങ്കിലും അടക്കം പിടിച്ച സംസാരവും വിതുമ്പലും. സര്‍ജറി കഴിഞ്ഞു  വിശ്രമത്തിലായിരുന്ന ഉമ്മ എന്നെയും ഞാന്‍ ഉമ്മനെയും മാറി മാറി നോക്കി .ഉമ്മ മറ്റെന്തോ ഭയന്നു  എന്നോട് അവിടൊന്നു പോയി നോക്കാന്‍ പറഞ്ഞു . പാതി ചാരിയിരുന്ന വാതിലിലില്‍ ചെറുതായി ഒന്നു മുട്ടി അകത്തേക്ക് സലാം പറഞ്ഞു . ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സലാം മടക്കം കിട്ടിയപ്പോള്‍ ഞാന്‍ അകത്തേക്ക് കേറി എന്നെ കണ്ടതും കണ്ണ് നീര്‍ തുടചെഴുന്നെട്റ്റ് ആ കുട്ടി എന്‍റെ ഉമ്മാന്റെ അടുത്തേക്ക് പോയി. ഞാന്‍ സഫിയാതാന്റെ കട്ടിലിനടുത്തുള്ള ബെഞ്ചിലും ഇരുന്നു. അല്‍പദിവസങ്ങളിലെ പരിജയമേ ഞങ്ങള്‍ പരസ്പരം ഉണ്ടയിരുന്നു എങ്കിലും ചിരപരിജരെ പോലെ ഞങ്ങള്‍ നന്നായി അടുത്തിരുന്നു. ആ സ്വാതന്ത്ര്യം വെച്ച് ഞാന്‍ ‍അവരോടു കാര്യം തിരക്കി. 
സംഗതി കേട്ടപ്പോളല്ലേ, നിസ്സാരം എങ്കിലും ഗുരതരമാണെന്ന് മനസ്സിലായത് .
           പ്രശ്നം സഫിയാത്ത എന്നോട് വിവരിച്ചത് ഇങ്ങനെ   ഈ കുട്ടിയുടെ കല്ല്യാണം ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളൂ  പുതിയാപ്പള  ഗള്‍ഫിലാണ് , ഈ കുട്ടിയെ പുതിയാപ്ലക്ക് ജീവനാണ് സ്നേഹിച് കൊള്ളുന്ന ടൈപ്പ് . ഡിഗ്രിക്ക് പ്രൈവറ്റ് ആയി പഠിക്കുന്ന ഈ കുട്ടി   നാലഞ്ചു ദിവസം മുമ്പ് കൂട്ടുകാരികളുമായി  യൂനിവേര്‍സിടിക്ക് പോയി .പക്ഷേ ഇക്കാര്യം ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവിനെ അവിടെ നിന്നും വന്നതിനു ശേഷമാണ് അറിയിക്കുന്നത് . ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഈ കുട്ടിയുമായി വഴക്കാണ് . കുട്ടിക്കും ഭര്‍ത്താവ് ജീവനാണ് അദ്ദേഹം ഉപേക്ഷിക്കുമോ എന്ന പേടിയും ഉണ്ട്. കാരണം വളരെ പോസ്സെസ്സീവ് ആണ് മണവാളന്‍ ഇടം വലം തിരിയാന്‍ സമ്മതിക്കില്ല .അതുകൊണ്ട് തന്നെ ഈ കുട്ടി വളരെയധികം സൂശ്ചിച്ചാണ് നടക്കുന്നതും ഇറക്കുന്നതും . ഞാന്‍ അവളോട്‌ പറഞ്ഞിട്ടുണ്ട് ഓര്‍ക്ക്‌ ആണുങ്ങള്‍ക്ക് എല്ലാം എളുപ്പമാ. അവുടുന്നു രണ്ടു വരി നീട്ടിയെഴുതിയാല്‍ തീര്‍ന്നു നമ്മുടെ കാര്യം . ഉള്ളു നീറിയാലും പുറത്തുകാണിക്കാതെ തന്റേടത്തോടെ മറ്റൊരു ബന്ധം ഉണ്ടാക്കാന്‍ അധിക സമയമൊന്നും വേണ്ട.  എന്നാല്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്ക്‌ ഇതൊന്നും അത്ര എളുപ്പല്ലെന്നു ഓര്‍ക്കണം . പോയാല്‍ പോയത് തന്നെ ,
ഞാനിതെക്കെ കേട്ട് അന്തം വിട്ടങ്ങനെ ഒരുപാടു നേരം അങ്ങിനെ ഇരുന്നു എന്ത് പറയണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ പുറത്തേക്കിറങ്ങി . എന്‍റെ മനസ്സില്‍ ഒരു പാട് മുഖങ്ങള്‍ മിന്നി മറഞ്ഞു. കാന്റീനു തൊട്ടുള്ള മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇരുന്നു എങ്ങോട്ടെന്നില്ലാതെ നോക്കി . ഇവിടെത്തെ തെറ്റും ശരിയും കണ്ടെത്താന്‍ ഒരുശ്രമം നടത്തി എന്നാല്‍ ഫലം തഥൈവ . പക്ഷേ ഒന്നെനിക്ക് ഉറപ്പായി. ആരും തെറ്റുകാരല്ല എന്നത് . 


     ഇത് ഞാന്‍ അനുഭവിച്ച തൊട്ടറിഞ്ഞ ഒരു ശരി . ഇതുപോലെ നിങ്ങളുമായി പങ്കവെക്കാന്‍ ഒരുപാടുണ്ട് . സഹിക്കണേ ..................................................

2010, ജൂലൈ 7, ബുധനാഴ്‌ച

ഭാര്യ ഒരുറ്റ സുഹൃത്ത് ?

ഭാര്യ ഒരുറ്റ സുഹൃത്ത്
സത്യത്തില്‍ നമ്മള്‍ പലരും മനസ്സിലാക്കിയിട്ടും അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഭാര്യമാര്‍ എന്നുള്ളത്,അവര്‍ നമ്മക്കള്‍ക്ക് പലതുമാണ് . നമ്മുടെ പൊന്നോമന മക്കളുടെ ഉമ്മ, നമ്മുടെ തന്നെ സ്നേഹമയിയായ ഉമ്മാന്റെ സ്ഥാനത്തോ അതിനപ്പുറത്തോ നിന്ന് നമ്മെ നമ്മുടെ മക്കളെക്കാള്‍ ഏറെ കെയര്‍ ചെയ്യുന്ന,(ബ്രഷില്‍ പേസ്റ്റ് തേക്കാത്ത ഭര്‍ത്താക്കന്മാരുന്ടെന്ന കാര്യം മറക്കല്ലേ ) വീട്ടില്‍ നമ്മുടെ എല്ലാ കാര്യങ്ങളും കൃ കൃത്യമായി ചെയ്തുതന്നു നമ്മെ ജോലി സ്ഥലത്തേക്കും പുറത്തേക്കും പറഞ്ഞയക്കുന്ന ഭാര്യ സത്യമായി അവര്‍ നമുക്ക് ചെയ്തുതരുന്ന ഈ ഉപകാരങ്ങല്കൊക്കെ നമ്മള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നതെന്താണ് ? അവഗണനയും അവഹേളനയും അല്ലാതെ . ഇന്നു പലവീട്ടിലും ഭാര്യമാര്‍ .മക്കളെ പെറ്റിടുന്ന യന്ത്രങ്ങളും  ആഹാരം പാകം ചെയ്യാനും തുണി അലക്കാനും വീട് അടിച്ചുതെളിക്കാനുമുള്ള വേലക്കാരിയും ആണെന്ന സത്യം നമ്മളും അവരും ഓര്‍ക്കണം. അവര്‍ വീടിന്റെ വിളക്ക് തന്നെ, അലങ്കാരം തന്നെ,നമ്മുടെ ജീവ വായുവിന്റെ അംശമാണ് അവര്‍.അവരില്ലാതെ നമ്മള്‍ പൂര്‍ണമാവില്ലോരിക്കലും അതാര്‍ക്കെങ്കിലും നിഷേധിക്കാന്‍ ആവുമോ ?

വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കകം തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുടെ ശീലങ്ങളില്‍ നിന്നും മനസ്സിലാക്കി അതവരുടെ ജീവിത ശൈലിയാക്കി മാറ്റുന്നു,അതിനടയില്‍ അവര്‍ നമ്മളുടെ മനസ്സിലേക്കും ജീവിതത്തിന്റെ നാനാ തലങ്ങളിലേക്കും നമ്മളറിയാതെ പ്രവേശിക്കുന്നു. പിന്നെ പിന്നെ യാന്ത്രികമായി അവരാണ് നമ്മുടെ ജീവിത നൌകയുടെ പിന്നണിയില്‍, സുഗത്തിലും ദുഖത്തിലും നമ്മോടപ്പം പരിഭവമോ പിണക്കമോ കൂടാതെ താങ്ങും തണലുമായി തീര്‍ന്നു നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒപ്പം നില്‍ക്കുന്നത്.
                             എന്‍റെ അനുഭവത്തില്‍ ഭാര്യയെ ആ രണ്ടക്ഷരംകൊണ്ട് നിര്‍വചിക്കാന്‍ ഒരുപാട് പ്രയത്നിക്കെണ്ടിവരും നമ്മള്‍ (ഭര്‍ത്താക്കള്‍). ശാരീരിക ആവശ്യത്തിനും മറ്റെല്ലാത്തിനും അപ്പുറം അവര്‍ നമ്മള്‍ ഓരോരുത്തരുടെയും ഉറ്റ സുഹൃത്തല്ലേ ? ഇക്കാര്യം മനസ്സിലാക്കിയ എത്ര ഭര്‍ത്താക്കന്മാരുണ്ട് നമ്മുടെ കൂട്ടത്തില്‍ ?

2010, മേയ് 18, ചൊവ്വാഴ്ച

എന്നുവരും

എന്നുവരും എന്നുവരും പോന്നോമനെ നീ
ഏറെ നാളായി ഞാന്‍ കാത്തിരിക്കുന്നു
നീയെന്‍ ജീവന്റെ തിരി നാളമല്ലയോ
കാറു മൂടിയ എന്‍റെ മനസ്സിലേക്ക്
പെയ്തൊഴിഞ്ഞ മഴയായി നീ വരില്ലേ
കാലങ്ങള്‍ കാലങ്ങള്‍ ഒരുപാട് പോയ്‌ മറഞ്ഞു
ഒരിക്കലും മടങ്ങി വരാതെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
മാറോടണക്കാന്‍ സ്വന്തം നെടുവീര്‍പ്പുകള്‍ മാത്രം.
ശേഷിപ്പുകളും അത് മാത്രമോ ഇതുവരെ ?
സ്വന്തമാക്കാന്‍ നീയും കൊതിച്ചില്ലേ
ഒത്തുചേരാന്‍ നമ്മള്‍ ആഗ്രഹിചില്ലേ
സമയങ്ങള്‍ നേരങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നില്ലേ
പരസ്പരം കൈ മാറാത്തതോന്നും നമുക്കില്ല
കാലം നമ്മെ  ഒന്നാക്കിയതുമില്ല
പോയ്‌ പോയ കാലം നമ്മെ നോക്കി പല്ലിളിക്കുന്നു
വേദനകള്‍ കടിച്ചമര്‍ത്തി നാം നീറി നീറി പിടയുന്നു

രാവുകള്‍ രാവുകള്‍ നിന്‍ നെഞ്ചിലെ വിങ്ങലുകളും
തോരാത്ത നിന്‍ കണ്ണുനീരും ഏറ്റു വങ്ങുമ്പോള്‍
നാളെ എന്ന പ്രതീക്ഷ നിനക്ക് തന്നുവോ ?
അപ്പോള്‍ നീ ആശ്വാസം കണ്ടുവോ
നിന്‍റെ തേങ്ങലുകള്‍ അവസാനിക്കാറായി ഓമനേ
നിന്നെ ഞാന്‍ സ്വന്തമാക്കുക തന്നെ ചെയ്യും  ( ദൈവം സഹായിച്ചാല്‍ )
അതിനു കാലത്തെ നാം സാക്ഷി നിര്‍ത്തുക തന്നെ ചെയ്യും.






കപോലും ചെയ്യാതെ

2010, മാർച്ച് 30, ചൊവ്വാഴ്ച

ടീകോമും സ്മാര്‍ട്ട്‌ സിറ്റിയും

ടീകോമും സ്മാര്‍ട്ട്‌ സിറ്റിയും
മൂക്ക് കീപോട്ടായ ഒരു മലയാളിയും  സ്വപ്നം കാണുന്നില്ല ടീകോം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി തുടങ്ങുമെന്ന് . അതിനുള്ള കാരണം ചാനല്‍ മാസ്ററര്‍മാര്‍ക്ക് അറിയില്ലെങ്കിലും മുണ്ടുത്ത്  മടക്കികുത്തുന്ന സകലമാന കേരളീയനും, ടീകോം എന്ന കോമിനും, ഉമ്മനും കൂട്ടര്‍ക്കും നന്നായറിയാം . എനിക്ക് തോന്നുന്നത് ഇക്കാര്യം അറിയാത്തവരായി ഒരു കൂട്ടര്‍ മാത്രമേ ഭൂമിമലയാളത്തില്‍ ഉള്ളൂ . അതാരന്നരിയണ്ടേ ? അക്കൂട്ടരാണ് നമ്മുടെ പാവം വാര്‍ത്താ അവതാരകര്‍ . ചാനല്‍ മുതലാളിമാര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പാവം ഈ കിദആങ്ങളെ ഇട്ടു വട്ടം കറക്കി " അവര്‍ " തികപ്പിക്കുന്നു . എന്തെങ്കിലും വിഷയം ഇല്ലതെങ്ങനെ .........

                ഇപ്പോള്‍ ടീകോമും ഉമ്മനും തമ്മിലാണ് ധാരണ അതെന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരം ഒഴിയണം. ഇപ്പോള്‍ ടീകമിനാവശ്യം എങ്ങിനെയെങ്കിലും ഈ സര്‍ക്കാര്‍ ഇറങ്ങുന്നത്വരെ മുട്ടാപ്പോക്ക് പറഞ്ഞു സമയവും കാലവും തീര്‍ക്കണം . ഈ സര്‍ക്കാരിന്റെ കഥ കഴിഞ്ഞിട്ടേ ടീകോം ഇനി നയാപൈസ ഇറക്കൂ .കഴിഞ്ഞ ഉമ്മന്‍ സര്‍ക്കാരിന്റെ കാലത്ത്  ഇന്‍ഫോ പാര്‍ക്ക്‌   പുളിന്കുരുപോലെ കയ്യില്‍ കിട്ടിയിരുന്നതായിരുന്നു അത് ഇല്ലാതാക്കിയത് ഈ അച്ചുമാമാനാണ് . ടീകോമിനും കയ്യിട്ടുവാരആന്‍  തക്കം പാര്‍ത്തിരിക്കുന്ന ഉദ്യോഗസ്ഥ,രാഷ്ട്രീയക്കാര്‍ക്ക് ഈ അച്ചു മാമനുള്ളപ്പോള്‍ നക്കാന്‍ കിട്ടില്ലെന്നറിയാം . അതിനു മറ്റേ പട തന്നെ വരണം . അതുവരെ നമുക്കും  കാത്തിരിക്കാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമെങ്കിലും  . ചെന്നായവരുന്നതും കാത്ത് .

2010, മാർച്ച് 18, വ്യാഴാഴ്‌ച

FUN QUESTIONS

FUN QUESTIONS FOLLOWS
------------------------------

How many months have 28 Days ?

If i dig a hole 2 feet wide  and two feet deep, How much dirt is in it ?

What is full of holes but still holds water                                        ( egnops)

2010, മാർച്ച് 9, ചൊവ്വാഴ്ച

സെക്സും നിങ്ങളും ഞാനും പിന്നെ ബഹുഭാര്യത്വവും

സെക്സും നിങ്ങളും ഞാനും പിന്നെ ബഹുഭാര്യത്വവും

ഇന്ന് ഒരുപാടു ചര്‍ച്ചചെയ്യുന്ന ഒന്നാണ് ബഹുഭാര്യത്വം. പലര്‍ക്കും എന്തോരാവേശമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍, ചിലര്‍ക്ക് മസാല ചിത്രങ്ങള്‍ കാണുമ്പോഴുള്ള സുഖം അനുഭവിക്കുന്ടെന്നു തോന്നും അവരുടെ ചില വിവരണങ്ങള്‍ കേട്ടാലും വായിച്ചാലും. മറ്റു ചിലരുണ്ട് മുസ്‌ലിംകളെ മാത്രം ഉന്നം വെച്ച് അസ്ത്രങ്ങള്‍ വിടുന്നു ഇക്കൂട്ടര്‍ അവരുടെ മുന്‍ഗണന വിഷയങ്ങള്‍ വളരെ രസകരവും സ്ഥല,സ്ഥാന,ദിശ ബന്ധമില്ലതതുമാണ്.
               നിര്‍ബന്ധിതാവസ്ഥയില്‍ മറ്റൊരു വിവാഹം കഴിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ അവസ്ഥ വളരെ പരിതാപകരം തന്നെ എന്ന് തുറന്നു പറയട്ടെ. ഇത്തരക്കാര്‍ നമ്മുടെ സമൂഹത്തില്‍ തുലോം വിരളമാണെങ്കിലും ( വിഷയാസക്തിക്കാര്‍ ഇതില്‍ പെടില്ല ) അവരില്‍ മഹാ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യാതെയോ അതിനെ പേടിച്ചിട്ടോ സ്വന്തം മരണം എത്രയും പെട്ടെന്ന് ഉണ്ടാവണേ എന്ന് പ്രാര്‍തിക്കുന്നവരാണ്, ഇവരിലുള്ള ചില ഹതഭാഗ്യര്‍ നാടും വീടും വീട്ടുകാരെയും  ഉപേക്ഷിക്ഷിട്ടു അന്യ ദേശങ്ങളില്‍ പോയി ശിഷ്ട കാലം ജീവിക്കാന്‍ ശ്രമിക്കുന്നു. ആത്മഹത്യയോ നാട് വിടലോ മാത്രം പോംവഴിയായി മുന്നിലുള്ള കൂട്ടരില്‍ മുമ്പന്മാര്‍ ഇവരാണെന്ന സത്യം നമ്മുടെ സമൂഹം മനസ്സിലാക്കിയിട്ടില്ല . നമ്മുടെ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരുപാട് വൃത്തികേടുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു കാര്യം സൂചിപ്പിക്കട്ടെ , അതെന്താണ് ? ഇന്ന് നിങ്ങളില്‍ ആരെങ്കിലുമോ ഞാനോ ഏതെങ്കിലുമൊരു  പെണ്ണുമായി  അവിഹിതമായി ഒന്നു ബന്ധപെട്ടാല്‍ അവരില്‍ ആണത്തം കണ്ടു വീരനായകനാക്കും നമ്മുടെ നാട്ടുകാരും പിന്നെ വീട്ടുകാരും. അതിന്റെ എണ്ണം ( വ്യഭിചാരത്തിന്റെ ) കൂടുന്നതിനനുസരിച് നമ്മുടെ പൌരുഷവും നാട്ടുകാരും വീട്ടുകരും സമ്മതിച്ച് തരും.
  ഇത്തരക്കാരെ തനിച്ചു കിട്ടിയാല്‍ A to Z വരെയുള്ള മുഴുവനും കേള്‍പ്പിക്കുകയും ചെയ്യിക്കും.  അതായത് ചളിയില്‍ വീണവനെ വീരനാക്കി ആ ചളിക്കുണ്ടില്‍ തന്നെ നില്ക്കാന്‍ പ്രേരിപ്പിക്കുകയം അതില്‍ ഇതുവരെ വീഴാത്തവരെ വീഴാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന   വിചിത്ര സുമസ്സുകളാണ് നമ്മടെ നാട്ടിലെങ്ങും  ,
          ഇനി നമ്മളിലാരെങ്കിലും( കെട്ടിയവര്‍ ) വേറൊന്നിനെ കൂടി കേട്ടിനോക്ക് അപ്പോള്‍ കാണാം പുകില് ( ഒരിക്കലും ആ ബുദ്ധിമോശം ആരും കാണിക്കല്ലേ ) നമ്മുടെ സമൂഹം ഒരുപാടൊരുപാട് പുരോഗമിച്ചു . സ്വന്തം അമ്മ , പെങ്ങള്‍ . മകള്‍ ഇവരുടെതോഴിച് ലോകത്തുള്ള സകലമാന പെണ്ണുങ്ങളുടെയും കാലിലെ തള്ള വിരലിന്റെ കുഴിനഗം തൊട്ടു ഉച്ചിയിലെ മുടിവരെ ഇവന്മാര്‍ക്ക് രോമാന്ജ് കുന്ച്ജുകമണിയിക്കുന്നതയിരിക്കും. എന്നാല്‍ കപട സാദാചാരത്തിന്റെ അപ്പോസ്തലന്മാരായ ഇവന്മാരുടെ മൊബൈലുകളില്‍ പക്കാ വേശ്യമാരുടെയും , നാട്ടിലെ കുള കടവുകളിലും, പുഴയോരത്തും കുളിക്കുകയും നനക്കുകയും ചെയ്യുന്ന പാവം പെന്നുങ്ങളുടെയുമൊക്കെ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും കാണാം


തുടരും .............
ve











  
     

2010, മാർച്ച് 3, ബുധനാഴ്‌ച

പ്രണയിനി

പ്രണയിനി

 

 
                       തിരക്കേറിയ റോഡിലൂടെ വണ്ടി ഓടിക്കല്‍ മെനക്കെട്ട പരിപാടിയാണ്. പരിപൂര്‍ണമായും മനസ്സും ശരീരവും ഡ്രൈവിങ്ങില്‍ ആയിരിക്കണം പക്ഷെ എന്‍റെ കൈ ചെറുതായി വിറക്കുന്നു .മനസ്സില്‍ വല്ലാത്ത പെരുമ്പറ. സിഗ്നല്‍ പൊയന്റില്‍ ചവിട്ടി നിര്‍ത്തി റിയര്‍ വ്യൂ ഗ്ലാസില്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന ആളെ നോക്കി . പുറത്തെ കാഴ്ച നോക്കിയിരിക്കുകയാണ്. എന്നെ ശ്രദ്ധിക്കുന്നില്ല ഞാനൊന്നു ചുമച്ചു നോക്കി എന്നിലേക്ക് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള ചെറിയ ഒരു ശ്രമം. ആ ശ്രമം വിഫലമായി പോകാനുള്ള സിഗ്നല്‍ ആയപ്പോള്‍ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു. ഇനിയും നാലഞ്ചു കിലോമീറ്റര്‍ ദൂരം ഉണ്ട് ലക്ഷ്യത്തില്‍ എത്താന്‍ , ഞാന്‍ ആകെ പോല്ലാപിലാണ് അതിനു കാരണവും ഞാന്‍ തന്നെ .എനിക്കൊരു വല്ലാത്ത സ്വഭാവം ഉണ്ട് മനസ്സില്‍ തോന്നിയത് സത്യസന്ധമായി പറയുക എന്നത് ,അതാണിപ്പോള്‍ എന്നെ ഈ അവസ്ഥയിലആക്കിയിരിക്കുന്നത്. തൊടുത്ത വിട്ട അംബ് പോലെയെല്ലേ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റുമോ . പക്ഷെ സോറി പറയാനൊന്നും എന്നെ കിട്ടില്ല . അതെനിക്ക് ഇഷ്ട്ടവുമല്ല . ഓരോന്ന് ആലോജിച്ചപ്പോഴേക്കും ലകശ്യത്തിലെത്തി വാഹനം നിറുത്തി ചൈല്‍ഡ് ലോക്ക് ചെയ്തിരുന്ന ഡോര്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എന്‍റെ ഡോര്‍ തുറന്നതും വേണ്ട കുറച്ചു കഴിയട്ടെ അപ്പോഴേക്കും മോനുണരും, എന്നാല്‍ പിന്നെ അവനെ എടുക്കാതെ തന്നെ എനിക്ക് മുകളിലേക്ക് സ്ററപ്പുകള്‍ കേറി പോകാല്ലോ . അല്ല എനിക്ക് പോണം ഞാന്‍ പറഞ്ഞു . എന്താ ധൃതി ? അല്ല നാളേക്കുള്ള കുറച്ചു ഐറ്റംസ് വാങ്ങണം ഇന്ന് വ്യഴായ്ച്ചയല്ലേ ഇപ്പോള്‍ സമയം എട്ടു മുപ്പത് , ഇപ്പോള്‍ ചെന്നാല്‍ തിരക്കാതെ എളുപ്പം സാധനങ്ങള്‍ വാങ്ങിപോരാം . കുറച്ചു കഴിഞ്ഞാല്‍ കമ്പനിക്കരെത്തിയാല്‍ ഒന്നും നടക്കില്ല പിന്നെ ട്രാവല്സിലും ഒന്നു കേറണം മോളുടെ പാസ്പോര്‍ട്ട് പുതുക്കിയത് വന്നിട്ടുണ്ടെന്ന് ഉച്ചക്കവര്‍ വിളിച്ചു പറഞ്ഞിരുന്നു സാധനങ്ങള്‍ വാങ്ങി അവര്‍ അട്ക്കുംപോഴെക്ക് അതും വാങ്ങിക്കണം .
 തുളസിയേട്ടന്‍ ഒന്നു ക്ഷമിക്ക് മോന്റച്ചനു ‍ ഓവര്‍ ടൈം ഉള്ളതിനാലും നമ്മള്‍ രണ്ടു ഫാമിലികള്‍ തമ്മിലുള്ള നല്ല ബന്ധവും കൊണ്ടല്ലേ  ഇന്നീ കാറില്‍ ഞാനും മോനും കേറേണ്ടി വന്നത് . പക്ഷെ അതിങ്ങനെ ഒരു തരത്തില്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല .എനിക്ക് കൂടി പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതി. നമ്മള്‍ കിടുബങ്ങള്‍ തമ്മില്‍ ഒരു എട്ടു വര്‍ഷത്തെ ഇഴപിരിയാത്ത ബന്ധം ഇല്ലേ ? എന്നിട്ടും തുളസിയെട്ടന്‍ എന്നോടിങ്ങനെ പറഞ്ഞല്ലോ .ഒന്നുമില്ലെങ്കിലും മായ ചേച്ചിയെ എങ്കിലും ഓര്‍ത്തില്ലല്ലോ . ഇത്രക്ക് സുന്ദരിയായ സ്വഭാവ ശുദ്ധിയുള്ള ആ ചേച്ചിയെ നിങ്ങള്‍. കഴിഞ്ഞോ ? ഞാനെന്ത് ചെയതന്നാ നീയി പറയുന്നത് .? ഫ്ലാറ്റില്‍ നിന്നും നീ കാറില്‍ കേറിയ ഉടനെ തന്നെ എന്‍റെ മനസ്സില്‍  ഒരുപാട് മുമ്പ് നീ പറഞ്ഞ നലെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നീഇവിടെ വന്നത് മുതല്‍ . നിന്നോടെനിക്ക് പ്രത്യക വാത്സല്ല്യം ഉണ്ടായിരുന്നു. നിന്‍റെ കണ്ണുകളും ആ ചിരിയും ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. നിന്നോട് മിണ്ടാനും സംസാരിക്കാനും എനിക്ക് ഇഷ്ട്ടമായിരുന്നു. നമ്മള്‍ കൂട്ടതിലിരുന്നു സംസരിക്കുംബോഴെക്കെ നിന്‍റെ ആ കണ്ണുകളിലേക്ക് നീയും മറ്റാരും അറിയാതെ ഞാന്‍  എത്ര നേരം നോക്കിയിരിന്നിട്ടുന്ടെന്നോ. കണ്ട നാള്‍ മുതല്‍ നിന്‍റെ ഈ മുഖം എന്നെ വല്ലാത്തൊരു  മാനസിക സ്ഥിതിയില്‍ എത്തിച്ചിരുന്നു. അതിത്ര കാലം പുറത്ത് പറയാതെ മനസ്സില്‍ കൊണ്ട് നടന്നതുതന്നെ നമ്മള്‍ ഫാമിലികള്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? അവളുടെ ചോദ്യവും അതിനുള്ള എന്‍റെ ഈ മറുപടിയും ആയപ്പോഴേക്കും എന്‍റെ ശക്തിയൊക്കെ തീരുന്നത്പോലെയായി അല്ല തീര്‍ന്നിരുന്നു. കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു നിര്‍വികാരനായി .പിന്നെ മനസ്സിന് ധൈര്യമേകി നന്നായൊന്നു നെടുവീര്‍പ്പിട്ട് അവള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു. നോക്ക് എനിക്കിനി ഒരുപാടൊന്നും പറയാനില്ല എന്നെ മനസ്സിലക്കുമെങ്കില്‍ ഇത് കൂടി പറയാം . നിന്‍റെ കണ്ണുകളും മറ്റും എന്നെ ഒരുപാടു ആകര്ഷിച്ചുട്ടുണ്ടുയെന്നത് സത്യമാണെങ്കിലും,നിന്‍റെ ശരീരം ഞാന്‍ ആഗ്രഹിച്ചിട്ടില്ല .എന്‍റെ മനസ്സില്‍ നിനക്കുള്ള സ്ഥാനം മറ്റൊന്നാണ് അത് നീ മനസ്സിലാക്കുമെങ്കില്‍ ആക്ക്. അതല്ലാതെ എനിക്കൊന്നും പറയാനില്ല. നിന്‍റെ കണ്ണുകളെ ഇഷ്ട്ടപെടാന്‍ എനിക്ക് ഒന്നും തടസ്സമല്ല നീ പോലും. മതി പുറത്തിറങ്ങു ഇനി ആരെങ്കിലും ശ്രദ്ധിച്ചാല്‍ അത് മതിയാവും. പിന്നെ ഇക്കാര്യം നീയും ഞാനും മാത്രമേ അറിയൂ അറിയാവൂ . മൂന്നാമതൊരാള്‍ അറിയാന്‍ നീ കാരണക്കാരിയവരുത്. 
  •  ഞാനിത്രയും  പറഞ്ഞപ്പോഴേക്കും അവള്‍ പുറത്തിറങ്ങി ഇനിയും ഉറക്കം ഉണരാത്ത മോനെയും തോളില്‍ ഇട്ടു  ഫ്ലാടിലെക്ക് നടക്കാന്‍ തുടങ്ങി.ഫ്ലാറ്റിന്റെ ഗേറ്റ്ലെത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു അവളുടെ ആ പോക്കും നോക്കിയിരിക്കുന്ന എന്നെ നോക്കി സമൃതമായ ഒരു തേന്‍ പുഞ്ചിരി നല്‍കി സ്റെപ്പുകള്‍ കേറിത്തുടങ്ങി . കണ്ണില്‍ നിന്നും ആ സുന്ധരരൂപം മായുന്നത് വരെ ഞാന്‍ അവിടെ നിന്നും ഞാന്‍ അനങ്ങിയില്ല. എന്‍റെ മനസ്സില്‍ താളമേള കൊഴുപ്പ് ഞാനറിയുന്നു അതില്‍ ഞാനലിയുന്നു.................................................

എന്‍റെ അവള്‍

ഇന്നും ഞാന്‍ പോസ്റ്റ്‌ ബോക്സ്‌ നോക്കി . എന്നാല്‍ ഒന്നും എനിക്കതില്‍ കാണാനായില്ല നിരാശനായി പോസ്റ്റ്‌ ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പതിച്ചുവെച്ച ആ സുന്ദര രൂപം  പുറത്തേക്ക് ചാടി എനിക്ക് ചുറ്റും മായാവലയമായി നില്‍ക്കുന്നത് പോലെ തോന്നി. ഉള്ളിന്റെ ഉള്ളില്‍ വല്ലത്തൊരു തേങ്ങല്‍ . നെഞ്ചിനു വല്ലാത്തൊരു ഭാരം , ഒരു നീറല്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബുവിന്റെ കയ്യില്‍ കാറിന്‍റെ താക്കോല്‍ കൊടുത്ത് വണ്ടിയെടുക്കാന്‍ പറഞ്ഞു . അവന്‍ എന്‍റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസാക്കി.
              പോസ്റ്റ്‌ ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രയില്‍ കൂട്ടുകാരന്‍ എന്നോട് കാര്യങ്ങള്‍ തിരക്കി എന്താ ഇക്കാ മുഖം വല്ലാതെയിരിക്കുന്നത് ? ഞാനൊന്നും മറുപടി പറഞ്ഞില്ല . ചോദിയ്ക്കാന്‍ ഒന്നും ഇല്ലഞ്ഞിട്ടോ അതോ ചോദിച്ചിട്ടും കാര്യമില്ലഞ്ഞിട്ടോ എന്തോ പിന്നെ അവനൊന്നും ചോദിച്ചതും ഞാനൊന്നും പറഞ്ഞതുമില്ല. പുറത്തുനിന്നും തണുത്ത കാറ്റ് ഉള്ളിലേക്ക് വീശിയപ്പോള്‍ മനസ്സ് വല്ലാതെ ഒരുപാടു പിറകിലേക്ക് പോയി. ഇതിനടയില്‍ റൂമില്‍ എത്തിയത് ഞാനറിഞ്ഞില്ല .ഇക്കാ ഇറങ്ങ്‌ റൂമെത്തി ഇക്കാ കേറിക്കോ ഞാന ബഗാലയില്‍ നിന്നും ഫോണ്‍ കാര്‍ഡ്‌ വാങ്ങി ഇപ്പൊ വരാം അതും പറഞ്ഞവന്‍ തൊട്ടടുത്ത ബാഗാലയിലെക്കും ഞാന്‍ റൂമിലേക്കും പോന്നു . ഞാനും എന്നെ ഇക്കയെന്നും വിളിക്കുന്ന എപ്പോഴും എന്‍റെ കൂടെ മാത്രം നില്‍ക്കാന്‍ താത്പര്യപെടുന്ന ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന നാട്ടില്‍ ഞങ്ങള്‍ തമ്മില്‍  ഏകദേശം നാനൂറു കിലോമീറ്റര്‍ എങ്കിലും ദൂരമുള്ള  ഇവിടെ വന്നതിനു ശേഷം മാത്രം പരിജയമുള്ള ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന എന്‍റെ പ്രിയ സുഹൃത്ത് സമീര്‍ . എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുന്ടെങ്കിലും എന്നെ ഇക്കയെന്നെ വിളിക്കൂ .തുടക്കത്തില്‍ ഞാനത് സഹിച്ചിരുന്നില്ല എന്നെ ഒരു വയസ്സനക്കാനുള്ള ശ്രമമല്ലേ എന്നുപോലും ഞാന്‍ തെട്ടിധരിച്ചുട്ടുണ്ടായിരുന്നു.
    poornamalla ------------

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മൊബൈലും നമ്മുടെ മക്കളും

നമ്മുടെ മക്കളും മൊബൈലും
==============

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആണല്ലോ മൊബൈല്‍ കുറ്റകൃത്യങ്ങള്‍ . ഇതിനു കാരണക്കാരും ഇരകളും കൌമാര പ്രയാക്കാരനധികവും. പക്ഷേ ശരിക്കും ഇതിന്‍റെ ഉത്തരവാതിത്തം ആര്‍ക്കാണ് ? നമ്മള്‍ രക്ഷിതാക്കള്‍ തന്നെയല്ലേ ! സ്കൂളില്‍ പോവുന്ന പിഞ്ചു മക്കള്‍ക്കെന്തിനാ 3G ടൈപ്പ് ഫോണുകള്‍ ? ഇനി അത്യാവശ്യം ആണെങ്കില്‍  (അനാവശ്യം തന്നെ ) ബേസിക് മോഡലുകള്‍ ഒരു പാടുണ്ടല്ലോ അതിലൊരെണ്ണം വാങ്ങികൊടുത്താല്‍ തീരില്ലേ ഇന്നീ ദുനിയാവിലെ അശ്ലീല വ്യാപനം കുറച്ചൊക്കെ . നമ്മുടെ പൊന്നോമനകളെ നല്ല മക്കളായി വളര്‍ത്താന്‍ നല്ല വിദ്യാഭ്യാസവും ഭൌധിക സാഹചര്യങ്ങളും മാത്രം കൊടുത്താല്‍ പോര. അതിനോടപ്പമല്ല അതിനെക്കാളേറെ പ്രമുഘ്യത്തില്‍ മത ധാര്‍മിക വിദ്യാഭ്യാസം കൊടുത്ത് നാളെയുടെ നല്ല വാഗ്ദാനങ്ങള്‍ ആക്കി നമുക്കും,നാടിനും,നാട്ടാര്‍ക്കും, അവര്‍ക്ക് തന്നെയും പ്രോയജനപെടുന്ന ഉത്തമ പൌരന്മാരെക്കണ്ട ചുമതല ഓരോ രക്ഷിതാക്കള്‍ക്കും ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാതിരുന്നാല്‍ നമുക്കും മക്കള്‍ക്കും നന്ന് ...

2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

എന്‍റെ സ്നേഹിത

എന്‍റെ സ്നേഹിത

അന്നാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത് ഒരു വെള്ളിയായ്ച്ചയാണ്, അന്ന് ഞാന്‍ ജോലിചെയ്യുന്ന കടയുടെ പിന്നിലുള്ള പരലല്‍ കോളേജില്‍ പീ ഡി സിക്ക് പഠിക്കുന്ന അവള്‍ ഞാന്‍ മാത്രം കടയില്‍ ഉള്ളപ്പോള്‍ കടയടക്കുന്ന പന്ത്രണ്ടു മണിക്ക്  മുന്നിലൂടെ കടന്നു പോയപ്പോള്‍ എന്നെ ഒന്ന് നോക്കി ചിരിച്ചു ഒന്ന് മടിച്ചു ഞാനും ചിരിച്ചു.
അതായിരുന്നു തുടക്കം പിന്നെ മൂന്നു വര്‍ഷം നീണ്ട പ്രേമം ,
 അന്നൊരു  ദിവസം അവള്‍ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കല്‍ നിന്നും ഞാന്‍ അവളോട്‌ പറഞ്ചു എനിക്ക് വിസ എത്തിയിട്ടുണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഇവിടം വിടും .ഞാന്‍ വീട്ടില്‍ വരെട്ടെ നിന്‍റെ മാതാപിതാക്കലുമായ് സംസാരിക്കാം , എന്നാല്‍ എന്നോട് മറ്റൊരു ചോദ്യമാണ് ചോദിച്ചത് എന്നിനി തിരിച്ചുവരും ? ഞാന്‍ പറഞ്ഞു ഒരു മൂന്നു വര്‍ഷം  انشاء الله . അപ്പോള്‍ എന്നോടവള്‍ പറഞ്ഞു അങ്ങിനെയെങ്കില്‍ അതുവരെ ഞാന്‍ കാത്തിരിക്കാം നിങ്ങള്‍ പോയിവരിന്‍ എന്ന്. അങ്ങിനെ പറയാന്‍ വരട്ടെ ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു .അപ്പോളവള്‍ പറഞ്ഞു മൂത്ത ആളെ  കെട്ടിച്ചു വിടാതെ എന്റെ കാര്യം ഉറപ്പിക്കാന്‍ എനിക്ക് വയ്യ, നിങ്ങള്‍ പോയി വരിന്‍ അതുവരെ ഞാന്‍ വെയിറ്റ് ചെയ്യാം . പോയി വന്നിട്ട് മതി വീട്ടില്‍ ഇക്കാര്യം പറയല്‍. എന്റെ കാര്യത്തില്‍ വിഷമിക്കണ്ട മൂന്ന് വര്‍ഷം നിങള്‍ വരുന്നതുവരെ ഞാന്‍ ഇവിടെയുണ്ടാവും നിങ്ങളെയും കാത്ത് . പിന്നീടു ഞാന്‍ കൂടുതലൊന്നും പറയതെ യാത്ര പറഞ്ഞു പിരിഞ്ഞു.
സൌദിയില്‍ എത്തിയപ്പോള്‍ തന്നെ കോളേജ് അട്രെസ്സിലെക്ക് ഒരുപാടു ലെറ്റര്‍ വിട്ടിരുന്നു പച്ഹെ അതിനോന്നിനും മറുപടി ഉണ്ടായിരുന്നില്ല അതിനിടയില്‍ അവളുടെ വീട്ടിലേക്കും ഒരുപാടു വിട്ടു . ഒന്നും അവളുടെ കയ്യില്‍ കിട്ടുന്നുണ്ടയിരിരുന്നില്ല .  ഫലം തദൈവ. അങ്ങിനെ ദിവസങ്ങളും   മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു . നെഞ്ജിനുള്ളില്‍ ഉണ്ടായിരുന്ന വിങ്ങലിന്റെ കാഠിന്യം കുറേശെ കുറേശെ കുറഞ്ഞു കൊണ്ടിരുന്നു,,,,,,,,,,,,,, പിന്നെ പിന്നെ എല്ലാം മറവിയുടെ മാളങ്ങളില്‍ നിന്നും പുറത്ത് ചാടതെയായി.
 അങ്ങിനെ അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടു നാട്ടില്‍ തിരിച്ചെത്തി . സ്വാഭാവികമായും പെണ്ണ് കെട്ടിക്കാനുള്ള വീട്ടുകാരുടെ തിരക്കില്‍ പഴയ ഓര്‍മ്മകള്‍ മാളത്തില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങി . ഓര്‍മ്മകള്‍ തികട്ടി തികട്ടി മനസ്സിന്റെ സമനില തെറ്റിക്കുമെന്നു തോന്നിയപ്പോള്‍ ഒന്നുകാണാന്‍ മോഹമുദിച്ചു. ഒരുദിവസം പഴയ ഓര്‍മ്മകളുടെ തേരില്‍ അവളുടെ വീട് ലക്ശ്യമാക്കി കുതിച്ചു . എന്നാല്‍ അഞ്ചു വര്‍ഷം നാട്ടിന് വന്ന മാറ്റം വളെരെ വലുതായിരുന്നു . ടാര്‍ ഇടാത്ത റോഡുകള്‍ വിരളം. പഴയ ഓടിട്ട വീടുകള്‍ക്ക് പകരം ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .കുന്നുകള്‍ നിരപ്പ്ക്കി റോഡും ,വീടും.ഷോപ്പിംഗ്‌ ഹാളുകളും , മണി മന്ദിരങ്ങളും . അന്നം തന്നു കൊണ്ടിരുന്ന നെല്പാടങ്ങള്‍ അപ്രത്യച്ച്യമായി, അവ  റോഡ്‌ വക്കില്‍ ആണെങ്കില്‍ കോടിയുടെ മോഹവിലക്കു വാങ്ങി കോണ്‍ക്രീറ്റ് കാടുകള്‍ ഉണ്ടാക്കി ഗ്രാമങ്ങളെ പോലും പിച്ചി ചീന്തിയിരിക്കുന്നു . ഇതിനിടയില്‍ അവളെ എവിടെ തിരയും? നേരിട്ട് അന്വേഷിക്കാന്‍ പോലും പറ്റില്ല കാരണം അവളൊരു പെണ്ണാണ്‌ . ഇനി അവളുടെ കല്യാണം  കഴിഞ്ഞിട്ടുണ്ടെങ്കില്‍ വളരെ മോശപെട്ട കാര്യം ആണെന്ന് കരുതി ഞാന്‍ പിന്തിരിഞ്ഞു. അവള്‍ക്ക് ഒരായിരം ആശംഷകള്‍ നേര്‍ന്നു കൊണ്ട്.
         വീട്ടുകാര്‍  ഉറപ്പിച്ച പെണ്ണിനേയും കെട്ടി ഞാന്‍ അവളെയും കൊണ്ട് സൌദിയില്‍ വീണ്ടും മൂന്നു വര്‍ഷം .രണ്ടാമത്തെ മോന്റെ പ്രസവത്തിനു ഇക്കയും ഒപ്പം വേണമെന്ന ഭാര്യയുടെ നിര്‍ബന്തം താങ്ങാനാവാതെ ഞാനും ഒപ്പം നാട്ടിലേക്കു പോന്നു. അങ്ങിനെ ഒരു ദിവസം പഴയ റോഡുകളുടെ മാപ്പുകള്‍ ഒന്നുകൂടി മനപ്പാടമാക്കം
 എന്നുകരുതി വാടകക്ക് എടുത്ത കാറും കൊണ്ട് കറങ്ങുന്നതിനിടയില്‍ വളരെ യദ്രിഷികമായി അവളുടെ വീട് കണ്ടു. പുറത്ത് നിന്നിരുന്ന അവളുടെ ഉമ്മയില്‍ നിന്നും എന്തൊക്കെയോ പറഞ്ഞു ഫോണ്‍ നമ്പര്‍ വാങ്ങി . അന്നാണ് അവളിപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഇരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത് . വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടുകയും മറ്റൊരു സുഹൃദ് ബന്ധത്തിന് ഞങ്ങള്‍ ഇരുവരും  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു  . അതിനു ശേഷം ഞങ്ങള്‍ ഒരുപാടു അടുത്തു തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ . അങ്ങിനെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ മനസ്സിലാക്കി ഒരിക്കലും വേര്‍പിരിയാനാവാത്ത എന്നാല്‍ ഒരിക്കല്‍ പോലും ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തവരാന് ഞങ്ങള്‍ എന്ന്. സമൂഹവും  കുടുംഭവും ഒന്നും സമ്മതിക്കാത്ത ഒരു ബന്ധം  , അകലാന്‍ ഒരുപാടു ശ്രേമിച്ചു  ബട്ട്‌   
varumo
വരുമോ     .....................

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor