ഒരു ശാസ്ത്രീയ സിദാന്ധം എന്ന നിലക്ക് ഏറ്റവും കുറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിപുലമായ അനന്ദമായ നിഗമനങ്ങള്‍ ലോകത്തിനു സമര്‍പ്പിക്കപെട്ടു എന്നതാണ് പരിണാമ സിദ്ധാന്തത്തിന്റെ പോരായ്മയും അസാധൂകരണവും . സെന്റ് ആഗാസ്റിനും 350-430 ,സെന്റ് തോമസ് അകിനാസും 1225-1274 എന്നീ കലഗട്ടത്തില്‍ സൃഷ്ടിയെ ക്രമേണയുള്ള നിവര്‍ത്തലായി കണ്ടിരുന്നു .എന്നാല്‍ ഈ അര്‍ത്ഥത്തില്‍ അല്ലാതെ പദാര്‍ഥത്തിന്റെ അന്ടമായ് ഗതിവിധികളുടെ ഫലമായി ,അബോടപൂര്‍വമായും ലക്ഷ്യരഹിതമായും ഉരുത്തിരിയുന്ന പ്രക്രിയ എന്ന നിലക്കാണ് ചാള്‍സ് ഡാര്‍വിന്‍ 1809-1882 പരിണാമ സിദ്ധാന്തം മുന്നോട്ടുവെച്ചത് . എന്നാല്‍ നമുക്ക് ദുരൂഹമായ ഒന്നാണ് ഡാര്‍വിന്‍ തന്റെ പൊട്ട തിയറി 1859 ല്‍ പുറത്തിറക്കി എട്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിസ്താനെതെ കുറിച്ച് " ഗ്രിഗല്‍ മേന്ടലിന്റെ സിദാന്ധം 1866 ല്‍ പുറത്തിറക്കി . സത്യത്തില്‍ മേന്ടലിന്റെ പാരമ്പര്യ നിയമം ഡാര്‍വിന്റെ പരിണാമ വാദത്തിനെതിരായ തെളിവുകള്‍ സമര്‍പ്പിക്കുന്നു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2013
(30)
-
▼
മാർച്ച്
(28)
-
▼
മാർ 28
(25)
- സ്ത്രീ അബല ?
- സ്ത്രീകളും പീഡകരാ
- ഇഖവാനുല്‍ മുസ്ലിമൂന്
- വലിയ്യും മസിദ്ധനും
- കണ്ണീരി
- മാര്കിസം
- ഗള്‍ഫ് എന്ന പച്ചപ്പ്
- ഇമാം ഗസ്സാലി
- സത്വത്തെ തിരിച്ചറിയാത്ത സ്ത്രീ
- സ്ത്രീ പക്ഷ
- അവതാരം , പുനര്‍ജ്ജന്മം
- ഒരു ശാസ്ത്രീയ സിദാന്ധം
- ‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’
- മനോഭാവം
- തൌഹീട് പ്രചാരണം മുജാഹിദു സ്റ്റൈല്‍
- യുക്തിവാദം
- തൌഹീട്
- സമ്പൂര്‍ണ മതം
- സ്ത്രീ ഇസ്ലാമില്‍
- പള്ളിയും ആര്‍ഭാടവും
- നമ്മളാണ് പോലീസ് -------------------- ഭരണ കൂടം നമ്...
- സാഹിത്യം ---------- സാഹ്യത്യം വശ്യവും എന്നാല്‍ ...
- ആത്മീയം ------------ ആത്മീയ ജീവിതത്തിലെ വിപണിയില...
- പാവം രാഷ്ട്രീയക്കാര്‍ ================== ലൈഗികതിക...
- വിവാഹം *********** ആദ്യത്തെ അദ്ധ്യായം കവിതയും ശേ...
-
▼
മാർ 28
(25)
-
▼
മാർച്ച്
(28)
എന്നെക്കുറിച്ച്
- BAPPU
- PULIYAKKODE WANDOOR, KERALA, India
- മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചുണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ