BAPPU'S INNER AREA: സെക്സും നിങ്ങളും ഞാനും പിന്നെ ബഹുഭാര്യത്വവും
kamar
2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച
2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
സ്ത്രീകളോട് ഒരു വാക്ക്.
സ്ത്രീകളോട് ഒരു വാക്ക്.
എന്‍റെ പ്രിയപ്പെട്ട സോടരിമാരെ . ഞാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ലൈഗിക അരാജകത്തിനു വെറും പുരുഷന്‍ മാത്രമാണോ ഉത്തരവാദി ? പല സംഗതികളും ചികഞ്ഞു അന്വേഷിച്ചാല്‍ അവസാനം അതിനുത്തരവാദികള്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെ അല്ലെ? ഞങ്ങള്‍ എല്ലാവരും പ്രവാജകരാണെന്ന് ഞാന്‍ പറയില്ല കള്ള നാണയങ്ങള്‍ മുഴുവന്‍ ഞങ്ങളിലാനെന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ കുറച്ചു ബുധിമുട്ടാനെന്നെ ഉള്ളൂ.
പുരുഷ പ്രകൃതം മനസ്സിലആക്കിയിട്ടണല്ലോ ലോകത്തെ മിക്ക സ്ത്രീകളും അവരുടെ മുഖവും, കൈയും,കാല്‍ പാദവും ഒഴിച്ച് മറ്റെല്ലാം മറച്ചു നടക്കുന്നത്. പുരുഷനെ സംബന്ധിച്ച് സ്ത്രീകളും,കുട്ടികളും ഒരു ബലഹീനത തന്നെ . അത് ദൈവം തമ്പുരാന്‍ സവിശേഷമായി തലമുറകളുടെ നിലനില്‍പ്പിനു വേണ്ടി അവനു കൊടുത്ത വരമാണ്. അത് ഏതുവിധം വിനിയോഗിക്കുന്നു എന്ന് ഇന്നവനു തന്നെ അറിയില്ല. യഥാര്‍ത്തത്തില്‍ പുരുഷന്‍ ഇന്ന് സ്ത്രീക്ക് അടിമയല്ലേ ?
അതെ അവനെ ഇന്നത്തെ സ്ത്രീകല ടെക്നോളജി സഹായത്തോടെയും പാരംബര്യപരമായും അടിമകള്‍ ആക്കിയിരിക്കുണ്ണ്‍. അവളുടെ മാറും,പുറത്ത് കാണിക്കാന്‍ കൊള്ളഅതതോക്കെ പുറത്തു കാണിച്ചു അവന്‍റെ ബുദ്ധിയും വികാരവും സര്‍ഗഷക്തികൊലെക്കെ അവള്‍ അടക്കി ഭരിക്കുന്നു. (എന്‍റെ പ്രിയ സോദരരെ നിങ്ങള്‍ ആണായി പിറന്നവാനെങ്കില്‍ ആണായി തന്നെ ജീവിക്കുക. പെണ്ണിന് കീഴ്പെടുന്നവനല്ല ആണുങ്ങള്‍ . പെണ്ണിനെ കീഴ്പെടുതന്നവനാണ് ആണ്. അതിനു നിയതമായ പാരമ്പര്യ മാര്‍ഗങ്ങള്‍ ഉണ്ട്. കുടുംബം അതാണ് നിങ്ങളുടെ വികാര ശമനതിന്റെ സ്വര്‍ഗം അവിടെ നിങ്ങളുടെത് മാത്രമായ പെണ്ണ് . അവളെ കീഴ്പെടുത്തി സന്തോഷിപ്പിക്കുക അതാണ് നിങ്ങള്‍ക്കും സമൂഹത്തിനും നല്ലത്, ) ഇന്ന് പല പ്രായമായ സ്ത്രീകളില്‍ നിന്നും കേള്‍കുന്ന ഒന്നുണ്ട്. എന്താ നമ്മുടെ പെണ്ണുങ്ങള്‍ക്ക് പറ്റിയത് എന്ന്. സത്യത്തില്‍ ഈ ചോദ്യം വരേണ്ടത് അവിടുന്ന് തന്നെയാണ്. ഇത്തരമൊരു ചോദ്യം ഒരു ചാനല്‍ പരിപാടിയില്‍ നിന്നും കേരളത്തിലെ പ്രശസ്ത വനിതാ IPS ഓഫീസറില്‍ നമ്മള്‍ കേട്ടിടുണ്ട്. അതെ എന്താ നിങ്ങള്ക്ക് പറ്റിയത് . നിങ്ങള്‍ക്കൊരു ഭര്‍ത്താവില്ലേ ? നിങ്ങള്‍ നൊന്ത് പ്രസവിച്ച നിങ്ങളുടെ ജീവന്റെ ഭാഗമായ മക്കളില്ലേ ? നിങ്ങളെ തള്ള കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ സംരക്ഷിച്ചു പോറ്റിവളര്‍ത്തിയ മാതാ പിതാക്കലില്ലേ ? രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരെ പോലെയോ മറ്റോ നിങ്ങള്ക്ക് ചുച്ചുഒ അട്ര്രിശ്യമായി സംരക്ഷണം നല്‍കി പോരുന്ന നിങ്ങളുടെ കൂടെ പിറപ്പുകളില്ലേ? എത്ര അണു കുടുംബമാനെകിലും ബന്ധുക്കളുടെ പിന്‍താങ്ങല് പിന്നെ സംരക്ഷണവും ? ഇതൊക്കെ മറന്നാണോ വെറും താല്‍കാലിക സുഖത്തിന വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നിങ്ങള്‍ തകര്‍ക്കുന്നത്. അപ്പുറത്തെ പുരുഷന്‍ ഒരു ഭാര്താവായിരിക്കും മക്കളുടെ അച്ചനാവും പ്രിപെട്ട മകനാവം ആ കുടുബ്ബതിലെ ഏക ആണ്തരിയാവാം , ഏക വരുമാന മാര്‍ഗവും , നോക്ക് ഇവിടെ രണ്ടു ഭാഗത്തും കഷ്ട്ട നഷ്ട്ടങ്ങളും മാറ്റുന് അനുഭവിക്കുന്നവര്‍ കുരച്ചുപെരല്ല എന്നോര്‍ക്കണം. ആത്യന്തികമായി പെണ്ണുങ്ങളെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക . മാന്യമായി വസ്ത്രധാരണം നടത്തി മനസില്‍ ഈ കാര്യം ഉറപ്പിക്കുക . എന്‍റെ ശരീരം എന്റെത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ആസ്വതിക്കാനുള്ള പൂന്തോട്ടമോ കളിപ്പാട്ടമോ സ്ഥാവര ജന്ഗമ വസ്തുവോ അല്ല എന്നും ലൈഗികതയും സ്നേഹവുമൊക്കെ വ്യക്തിപരവും സാമൂഹിക പരവുമായ ജീവിത പാന്താവിലെ പ്രഥാന ഗടകമാനെന്നും .എന്റെ ശരീരവും മനസ്സും എന്റേത് മാത്രമാണെന്നും . ഞാന്‍ ഇഷ്ട്ടപെടുന്ന ഞാന്‍ പ്രസവിച്ച പ്രസവിക്കാന്‍ പോകുന്ന എന്‍റെ മക്കളുടെ അച്ചന്റെ മാത്രമാണെന്നും എന്ന് നിങ്ങള്‍ ഓരോരുത്തരും മനസ്സിരുത്തിയാല്‍ നിങ്ങളുടെ മേല്‍ ആരും കുതിര കേറില്ല. അതുമൂലം ഇന്ന് പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒറ്റക്കോ കൂട്ടായോ ഉള്ള ആത്മഹത്യകളും ഒരു പരിതിവരെ ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് കഴിയും.
ഇന്ന് എന്തൊക്കെ ആയാലും സത്യത്തില്‍ സ്ത്രീ തന്നെയാണ് ഓരോ കുടുംബവും നിയന്ത്രിക്കുന്നത് . മകനെ അമ്മ എന്ന നിലക്കും , ഭര്‍ത്താവിനെ സ്നേഹമുള്ള ഭാര്യയായും ഭരിക്കുന്നത് പെണ്ണാണ്. ലോകം അവളുടെ കാല്‍ കീഴിലാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
എന്റെ പ്രിയപ്പെട്ട സോടരിമാരെ . ഞാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ലൈഗിക അരാജകത്തിനു വെറും പുരുഷന്‍ മാത്രമാണോ ഉത്തരവാദി ? പല സംഗതികളും ചികഞ്ഞു അന്വേഷിച്ചാല്‍ അവസാനം അതിനുത്തരവാദികള്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെ അല്ലെ? ഞങ്ങള്‍ എല്ലാവരും പ്രവാജകരാണെന്ന് ഞാന്‍ പറയില്ല കള്ള നാണയങ്ങള്‍ മുഴുവന്‍ ഞങ്ങളിലാനെന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ കുറച്ചു ബുധിമുട്ടാനെന്നെ ഉള്ളൂ.
പുരുഷ പ്രകൃതം മനസ്സിലആക്കിയിട്ടണല്ലോ ലോകത്തെ മിക്ക സ്ത്രീകളും അവരുടെ മുഖവും, കൈയും,കാല്‍ പാദവും ഒഴിച്ച് മറ്റെല്ലാം മറച്ചു നടക്കുന്നത്. പുരുഷനെ സംബന്ധിച്ച് സ്ത്രീകളും,കുട്ടികളും ഒരു ബലഹീനത തന്നെ . അത് ദൈവം തമ്പുരാന്‍ സവിശേഷമായി തലമുറകളുടെ നിലനില്‍പ്പിനു വേണ്ടി അവനു കൊടുത്ത വരമാണ്. അത് ഏതുവിധം വിനിയോഗിക്കുന്നു എന്ന് ഇന്നവനു തന്നെ അറിയില്ല. യഥാര്‍ത്തത്തില്‍ പുരുഷന്‍ ഇന്ന് സ്ത്രീക്ക് അടിമയല്ലേ ?
അതെ അവനെ ഇന്നത്തെ സ്ത്രീകല ടെക്നോളജി സഹായത്തോടെയും പാരംബര്യപരമായും അടിമകള്‍ ആക്കിയിരിക്കുണ്ണ്‍. അവളുടെ മാറും,പുറത്ത് കാണിക്കാന്‍ കൊള്ളഅതതോക്കെ പുറത്തു കാണിച്ചു അവന്‍റെ ബുദ്ധിയും വികാരവും സര്‍ഗഷക്തികൊലെക്കെ അവള്‍ അടക്കി ഭരിക്കുന്നു. (എന്‍റെ പ്രിയ സോദരരെ നിങ്ങള്‍ ആണായി പിറന്നവാനെങ്കില്‍ ആണായി തന്നെ ജീവിക്കുക. പെണ്ണിന് കീഴ്പെടുന്നവനല്ല ആണുങ്ങള്‍ . പെണ്ണിനെ കീഴ്പെടുതന്നവനാണ് ആണ്. അതിനു നിയതമായ പാരമ്പര്യ മാര്‍ഗങ്ങള്‍ ഉണ്ട്. കുടുംബം അതാണ് നിങ്ങളുടെ വികാര ശമനതിന്റെ സ്വര്‍ഗം അവിടെ നിങ്ങളുടെത് മാത്രമായ പെണ്ണ് . അവളെ കീഴ്പെടുത്തി സന്തോഷിപ്പിക്കുക അതാണ് നിങ്ങള്‍ക്കും സമൂഹത്തിനും നല്ലത്, ) ഇന്ന് പല പ്രായമായ സ്ത്രീകളില്‍ നിന്നും കേള്‍കുന്ന ഒന്നുണ്ട്. എന്താ നമ്മുടെ പെണ്ണുങ്ങള്‍ക്ക് പറ്റിയത് എന്ന്. സത്യത്തില്‍ ഈ ചോദ്യം വരേണ്ടത് അവിടുന്ന് തന്നെയാണ്. ഇത്തരമൊരു ചോദ്യം ഒരു ചാനല്‍ പരിപാടിയില്‍ നിന്നും കേരളത്തിലെ പ്രശസ്ത വനിതാ IPS ഓഫീസറില്‍ നമ്മള്‍ കേട്ടിടുണ്ട്. അതെ എന്താ നിങ്ങള്ക്ക് പറ്റിയത് . നിങ്ങള്‍ക്കൊരു ഭര്‍ത്താവില്ലേ ? നിങ്ങള്‍ നൊന്ത് പ്രസവിച്ച നിങ്ങളുടെ ജീവന്റെ ഭാഗമായ മക്കളില്ലേ ? നിങ്ങളെ തള്ള കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ സംരക്ഷിച്ചു പോറ്റിവളര്‍ത്തിയ മാതാ പിതാക്കലില്ലേ ? രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരെ പോലെയോ മറ്റോ നിങ്ങള്ക്ക് ചുച്ചുഒ അട്ര്രിശ്യമായി സംരക്ഷണം നല്‍കി പോരുന്ന നിങ്ങളുടെ കൂടെ പിറപ്പുകളില്ലേ? എത്ര അണു കുടുംബമാനെകിലും ബന്ധുക്കളുടെ പിന്‍താങ്ങല് പിന്നെ സംരക്ഷണവും ? ഇതൊക്കെ മറന്നാണോ വെറും താല്‍കാലിക സുഖത്തിന വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നിങ്ങള്‍ തകര്‍ക്കുന്നത്. അപ്പുറത്തെ പുരുഷന്‍ ഒരു ഭാര്താവായിരിക്കും മക്കളുടെ അച്ചനാവും പ്രിപെട്ട മകനാവം ആ കുടുബ്ബതിലെ ഏക ആണ്തരിയാവാം , ഏക വരുമാന മാര്‍ഗവും , നോക്ക് ഇവിടെ രണ്ടു ഭാഗത്തും കഷ്ട്ട നഷ്ട്ടങ്ങളും മാറ്റുന് അനുഭവിക്കുന്നവര്‍ കുരച്ചുപെരല്ല എന്നോര്‍ക്കണം. ആത്യന്തികമായി പെണ്ണുങ്ങളെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക . മാന്യമായി വസ്ത്രധാരണം നടത്തി മനസില്‍ ഈ കാര്യം ഉറപ്പിക്കുക . എന്‍റെ ശരീരം എന്റെത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ആസ്വതിക്കാനുള്ള പൂന്തോട്ടമോ കളിപ്പാട്ടമോ സ്ഥാവര ജന്ഗമ വസ്തുവോ അല്ല എന്നും ലൈഗികതയും സ്നേഹവുമൊക്കെ വ്യക്തിപരവും സാമൂഹിക പരവുമായ ജീവിത പാന്താവിലെ പ്രഥാന ഗടകമാനെന്നും .എന്റെ ശരീരവും മനസ്സും എന്റേത് മാത്രമാണെന്നും . ഞാന്‍ ഇഷ്ട്ടപെടുന്ന ഞാന്‍ പ്രസവിച്ച പ്രസവിക്കാന്‍ പോകുന്ന എന്‍റെ മക്കളുടെ അച്ചന്റെ മാത്രമാണെന്നും എന്ന് നിങ്ങള്‍ ഓരോരുത്തരും മനസ്സിരുത്തിയാല്‍ നിങ്ങളുടെ മേല്‍ ആരും കുതിര കേറില്ല. അതുമൂലം ഇന്ന് പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒറ്റക്കോ കൂട്ടായോ ഉള്ള ആത്മഹത്യകളും ഒരു പരിതിവരെ ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് കഴിയും.
ഇന്ന് എന്തൊക്കെ ആയാലും സത്യത്തില്‍ സ്ത്രീ തന്നെയാണ് ഓരോ കുടുംബവും നിയന്ത്രിക്കുന്നത് . മകനെ അമ്മ എന്ന നിലക്കും , ഭര്‍ത്താവിനെ സ്നേഹമുള്ള ഭാര്യയായും ഭരിക്കുന്നത് പെണ്ണാണ്. ലോകം അവളുടെ കാല്‍ കീഴിലാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
2010, സെപ്റ്റംബർ 29, ബുധനാഴ്‌ച
ഭോഗ കേരളo
നാട്ടiല്‍ നിന്ന് ഏറ്റവും കൂടുതല്‍ കേള്‍കുന്ന ഒന്നാണ് അവിഹിതം മുമ്പ് നാട്ടിന്‍ പുറങ്ങളില്‍ നിന്നും എപ്പോഴെങ്കിലുമൊക്കെ കേട്ടിരുന്ന ഒന്നായിരുന്നു ഈ അ വി ഹി തം . അവിവാഹിതരെക്കള്‍ കൂടുതല്‍ വിവാഹിതരും വിവാഹിതരെക്കള്‍ കൂടുതല്‍ അവിവാഹിതരും നിറഞ്ഞ് ആടുകയാ സ്വാമി വിവേകാനന്ദന്റെ നാട്ടില്‍.ആര്‍ക്കു വേണം ഈ സദാചാരം അല്ലെ ? പക്ഷെ നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നുണ്ട് ഈ സദാചാരത്തില്‍ അതെന്താണെന്നോ . മനസുഖം ആത്മ ശാന്തി. അതിന്റെ കുറവാണ് നാം നമ്മളിലും മറ്റു പലരിലും, നമ്മുടെ കുടുംബത്തിലും മറ്റു പല കുടുംബത്തിലും കാണുന്ന പൊട്ടിത്തെറികളും ഒറ്റക്കും കൂട്ടായും ഉള്ള ആത്മഹത്യകളും . അശാന്തിയാണ് അതിനെല്ലാം കാരണം , അതിനെ മറികടക്കേണ്ടത് ആദ്യം ഒറ്റക്കും ( അവനവനില്‍ നിന്ന് തുടങ്ങണം ആദ്യം ) പിന്നെ കൂട്ടമായും ആകുന്നു.
എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉള്ള പട്ടണംതിട്ട ജില്ലക്കാരായ ഒരു പാവം ക്രിസ്ത്യന്‍ കുടുംബം ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള ശന്തുഷ്ട കുടുംബം . സണ്ണിഏട്ടന്‍ എന്ന് ഞാന്‍ ഇഷ്ടതോടെ വിളിക്കുന്നു, എന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് പുള്ളി. നാട്ടില്‍ സ്കൂള്‍ തുറന്നപ്പോള്‍ കുടുംബത്തെ ഇങ്ങോട്ട് വിളിപ്പിച്ച ഏക മലയാളിയാണ് ഇദ്ദേഹം . കാരണം എന്താന്നറിയോ . ഇവരുടെ നാട്ടിലുള്ള ചില ......... ന്റെ മക്കള്‍ പാവം ഈ പെണ്ണിനേയും കുട്ടികളെയും പറ്റി വേണ്ടാതീനം പറഞ്ഞഉ പരത്തി നാട്ടില്‍ മോഷക്കാരാക്കി ചിത്ര്രീകരിക്കുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നതോ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ അനിയനും. നോക്കണേ നമ്മുടെ പോക്ക്. മറ്റുള്ളവരില്‍ നിന്നും ഇവരെ സംരക്ഷിസ്ക്ഷ് നിര്‍ത്താന്‍ ഭാധ്യത പെട്ടവന്‍ മറ്റുല്ലവോരോടപ്പം ചേര്‍ന്ന് സ്വന്തം ജേഷ്ടന്റെ മക്കളെയും അവരെ പ്രസവിച്ച ജെഷ്ട്ട ഭാര്യയും താറടിക്കാന്‍ നോക്കുന്നു, എന്തിനെന്നോ , ജേഷ്ഠ ഭാര്യയെ സ്വന്തം അഭീഷ്ടതിനു കിട്ടാത്തതിനെ വൈരം തീര്‍ക്കാന്‍. ഇന്നു പല പ്രവാസി പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന ഒരു ചെറിയ അമ്ഷമാണിത്, പ്രവാസി ഭാര്യമാര്‍ എന്നല്ല മൊത്തം സ്ത്രീകളില്‍ ഭൂര്പക്ഷവും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് രക്ത ഭാന്ധുക്കളില്‍ നിന്നാണെന്ന കാര്യം നാം ഓര്‍ക്കാതിരുന്നു കൂടാ . കുറച്ചു തന്റേടവും തന്റെ ഭര്‍ത്താവിനോടുള്ള അതിരറ്റ സ്നേഹവും ദൈവ ഭയവും ഉള്ളവര്‍ പിടിച്ചു നില്‍ക്കുന്നു .അതില്ലാത്തവര്‍ വഴങ്ങി കൊടുക്കുന്നു,
എന്താ മാഷെ ബുദ്ധ്ഹി ഉണ്ടന്നെ ഞാന്‍ പറയൂ, അവന്‍റെ പിനഗാമികലായ മനുഷ്യരുടെ മാനത്തെക്കള്‍ എത്രയോ വലുപ്പം ഉണ്ട് ഈ നാലുകാലികള്‍ക്ക് . മഹത്ത്വം ഉള്ളവര്‍ തന്നെ അവര്‍ , രക്ത ബന്ധങ്ങല്‍ക്കുപോലും വിലകല്‍പ്പിക്കാത്തവരാനു നമ്മളില്‍ പലരും. ഇന്നു ആണിനും പെണ്ണിനും ഒറ്റ വിജാരമേ ഉള്ളു ഭോഗിക്കണം ഭോഗിക്കണം എന്ന്, അതാരായാലും വേണ്ടില്ല.പെറ്റു പോറ്റിയ തള്ളയുടെ പോലും പോസുകള്‍ ക്യാമറയിലാക്കി വിറ്റു കാശാക്കുന്ന അധമന്‍മാരുടെ ഭോഗ കേരളമാനിന്നു നമ്മുടെ നാട്. ഇതെവിടെ ചെന്നെത്തും ഈശ്വരാ ... നീ തന്നെ ശരണം. ഈ ഭോഗ ത്രിഷ്ണത ഇത്രമാത്രം ഉണ്ടാക്കിയെടുത്തത് ഇന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന IT അല്ലെ. സത്യത്തില്‍ നമ്മുടെ സ്വകാര്യത പോലും IT ഇല്ലാതാക്കിയില്ലേ. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു ഈ ഗതി വരുത്തിയതാരാ ? നമ്മള്‍ തന്നെയല്ലേ ?
ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വിത്യാസം ഉണ്ടോ ? ഇല്ലാന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം അല്ലെ ?
എന്റെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉള്ള പട്ടണംതിട്ട ജില്ലക്കാരായ ഒരു പാവം ക്രിസ്ത്യന്‍ കുടുംബം ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള ശന്തുഷ്ട കുടുംബം . സണ്ണിഏട്ടന്‍ എന്ന് ഞാന്‍ ഇഷ്ടതോടെ വിളിക്കുന്നു, എന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് പുള്ളി. നാട്ടില്‍ സ്കൂള്‍ തുറന്നപ്പോള്‍ കുടുംബത്തെ ഇങ്ങോട്ട് വിളിപ്പിച്ച ഏക മലയാളിയാണ് ഇദ്ദേഹം . കാരണം എന്താന്നറിയോ . ഇവരുടെ നാട്ടിലുള്ള ചില ......... ന്റെ മക്കള്‍ പാവം ഈ പെണ്ണിനേയും കുട്ടികളെയും പറ്റി വേണ്ടാതീനം പറഞ്ഞഉ പരത്തി നാട്ടില്‍ മോഷക്കാരാക്കി ചിത്ര്രീകരിക്കുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നതോ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ അനിയനും. നോക്കണേ നമ്മുടെ പോക്ക്. മറ്റുള്ളവരില്‍ നിന്നും ഇവരെ സംരക്ഷിസ്ക്ഷ് നിര്‍ത്താന്‍ ഭാധ്യത പെട്ടവന്‍ മറ്റുല്ലവോരോടപ്പം ചേര്‍ന്ന് സ്വന്തം ജേഷ്ടന്റെ മക്കളെയും അവരെ പ്രസവിച്ച ജെഷ്ട്ട ഭാര്യയും താറടിക്കാന്‍ നോക്കുന്നു, എന്തിനെന്നോ , ജേഷ്ഠ ഭാര്യയെ സ്വന്തം അഭീഷ്ടതിനു കിട്ടാത്തതിനെ വൈരം തീര്‍ക്കാന്‍. ഇന്നു പല പ്രവാസി പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന ഒരു ചെറിയ അമ്ഷമാണിത്, പ്രവാസി ഭാര്യമാര്‍ എന്നല്ല മൊത്തം സ്ത്രീകളില്‍ ഭൂര്പക്ഷവും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് രക്ത ഭാന്ധുക്കളില്‍ നിന്നാണെന്ന കാര്യം നാം ഓര്‍ക്കാതിരുന്നു കൂടാ . കുറച്ചു തന്റേടവും തന്റെ ഭര്‍ത്താവിനോടുള്ള അതിരറ്റ സ്നേഹവും ദൈവ ഭയവും ഉള്ളവര്‍ പിടിച്ചു നില്‍ക്കുന്നു .അതില്ലാത്തവര്‍ വഴങ്ങി കൊടുക്കുന്നു,
എന്താ മാഷെ ബുദ്ധ്ഹി ഉണ്ടന്നെ ഞാന്‍ പറയൂ, അവന്‍റെ പിനഗാമികലായ മനുഷ്യരുടെ മാനത്തെക്കള്‍ എത്രയോ വലുപ്പം ഉണ്ട് ഈ നാലുകാലികള്‍ക്ക് . മഹത്ത്വം ഉള്ളവര്‍ തന്നെ അവര്‍ , രക്ത ബന്ധങ്ങല്‍ക്കുപോലും വിലകല്‍പ്പിക്കാത്തവരാനു നമ്മളില്‍ പലരും. ഇന്നു ആണിനും പെണ്ണിനും ഒറ്റ വിജാരമേ ഉള്ളു ഭോഗിക്കണം ഭോഗിക്കണം എന്ന്, അതാരായാലും വേണ്ടില്ല.പെറ്റു പോറ്റിയ തള്ളയുടെ പോലും പോസുകള്‍ ക്യാമറയിലാക്കി വിറ്റു കാശാക്കുന്ന അധമന്‍മാരുടെ ഭോഗ കേരളമാനിന്നു നമ്മുടെ നാട്. ഇതെവിടെ ചെന്നെത്തും ഈശ്വരാ ... നീ തന്നെ ശരണം. ഈ ഭോഗ ത്രിഷ്ണത ഇത്രമാത്രം ഉണ്ടാക്കിയെടുത്തത് ഇന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന IT അല്ലെ. സത്യത്തില്‍ നമ്മുടെ സ്വകാര്യത പോലും IT ഇല്ലാതാക്കിയില്ലേ. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു ഈ ഗതി വരുത്തിയതാരാ ? നമ്മള്‍ തന്നെയല്ലേ ?
ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വിത്യാസം ഉണ്ടോ ? ഇല്ലാന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം അല്ലെ ?
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
ചന്തി ചന്തിയില്ലാതെ എന്ത് ചന്തം
ചന്തിയില്ലാതെ എന്ത് ചന്തം അല്ലെ. പിന്നെ ഇതൊന്നും ആയില്ല കേട്ടോ . ചന്തി വിശേങ്ങള്‍ തീരാത്തതാണ് .എന്തായാലും എനിക്ക് ഒരുപാടിഷ്ടപെട്ടു. ഇതിലെന്താനിത്ര അശ്ലീലം ? ശ്ലീലവും ആ അശ്ലീലവും നമ്മള്‍ മലയാളികളെ ഒന്നാം ക്ലാസ്സ് മുതല്‍ തറ,പറ എന്നിവയോടപ്പം പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്‍റെ ചില ചന്തി ചിന്തകള്‍ ഇവിടെ കുറിക്കട്ടെ . ഞാന്‍ മലപ്പുറം ദേശക്കാരന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍ ആ സാധനങ്ങളെ ചന്തിയാണ് വിളിക്കാറും വിഷേഷിപ്പിക്കാറഉം . അതിനാല്‍ ആ സാധനം പരിപോഷിക്കാന്‍ ഈ വിളി സഹായകമായിട്ടുന്ടെന്നു. എനിക്കും എന്‍റെ നാട്ടാര്‍ക്കും അറിയാം ഇന്നു തോന്നുന്നു (?) ഈ ചന്തി വല്ലാത്തൊരു സാധനമാ അല്ലെ . ചില ചന്തികള്‍ നമ്മള്‍ ചില ആണുങ്ങളുടെ കരളെടുത്തെ തെന്നി തെന്നി അതിനോടപ്പം കൊണ്ട്പോവാറുണ്ട്. പല തരം ചന്തികള്‍ ഭൂമി മലയാളത്തില്‍ വിലസുന്നുന്ടെന്നു നമുക്കേവര്‍ക്കും അറിയാം.
ഞാന്‍ കോഴിക്കോട് പഠിക്കാന്‍ ചെന്നപ്പോള് മുന്നില്‍ നടന്നിരുന്ന പെണ്‍കുട്ടികളുടെ പിന്നില്‍ നോക്കി എന്‍റെ കൂടുകാരുടെ കമന്റ്സ് കേട്ട് എനിക്ക് പലപ്പോഴും അതിശയവും,നാണവും തോന്നിട്ടുണ്ട് പോരാത്തതിന് അവരുടെ മുഖത്തേക്കും ഞാന്‍ നോക്കിയിട്ടുണ് ഇനി ഇവര്‍ വല്ല ദുബായ് കണ്ണടയും വെച്ചിട്ടുണ്ടോ എന്നറിയാന്‍ .( ഏതോ ഒരു പേര്‍ ഓര്‍മ്മയില്ലാത്ത പടത്തില്‍ നാദിയ മൊഇധു മോഹന്‍ലാലിനെ പറ്റിച്ചത് ഓര്‍ക്കുന്നു.) കോഴിക്കോടന്‍ കുണ്ടി ഞങ്ങള്‍ക്ക് തനി അശ്ലീലം തന്നെ. നോക്കണേ ചിലര്‍ക്ക് ചിലത് ചിലയിടത്ത് ശ്ലീലവും മറ്റു ചിലര്‍ക്ക് അശ്ലീലവും , അപ്പോള്‍ ഇതിന്റെ അതിര്‍വരമ്പ് ഭാഷാ പണ്ഡിതര്‍ തന്നെ നികഷയിക്കട്ടെ.
ഒരിക്കല്‍ എന്‍റെ നാട്ടില്‍ തന്നെയുള്ള പലചരക്ക് കടയിലേക്ക് ദ്രുതിയില്‍ പാഞ്ഞുകേറിയപ്പോള്‍ അറിയാതെ അവിടെ നിന്നിരുന്ന അമ്പതും കഴിഞ്ഞ ഒരു വൃദ്ദയുടെ ആ സാധനതിന്ല്മേല്‍ എന്‍റെ കൈ അറിയാതെ തട്ടിയപ്പോള്‍ അവര്‍ എന്‍റെ നേരെ തുറിച്നോക്കി എന്നെ പോലെത്തെ തള്ളമാരെ വെറുതെ വിടാത നീ ചെറുപ്പക്കാരി പെണ്ണുങ്ങളെ കണ്ടാല്‍ എന്താ ചെയ്യുക ? മലര്‍ത്തുമായിരിക്കും അല്ലെ ? നോക്ക് ചന്തി എന്നെ വലച്ച ഒരു വലച്ചില്‍,,,,,,,,,,,,,,,,,,,,, അതൊക്കെ മറന്നുപോയ കാലം .മറ്റൊരിക്കല്‍ നിലമ്പൂരില്‍ നിന്നും വണ്ടൂര്‍ക്ക് ബസ്സില്‍ പോരുമ്പോള്‍ പെണ്ണുങ്ങളുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിന്റെ അരികില്‍ മൂട് വെച്ചിരിക്കുമ്പോള്‍ ഇടയ്ക്കു എപ്പോഴോ കേറിയ ഒരു തള്ളയുടെ ചക്ക ചാക്ക് മറിയാതിരിക്കാന്‍ പിടിക്കേണ്ടി വന്നു, പുറത്തേക്കും നോക്കിയിരിക്കുമ്പോള്‍ ചാക്ക് എന്‍റെ പിടിയില്‍ നിന്നും മാറി വീണിരുന്നു. പിന്നെ ഞാന്‍ താങ്ങിയത് ചാക് പിടിക്കാന്‍ ഏല്‍പിച്ച തള്ളയുടെ ചന്തിക്കായിരുന്നു , ആ പിടുത്തം തള്ള ആസ്വദിക്കാതെ എന്നെ വഴിയില്‍ സ്വയം ഇറങ്ങെടി വന്ന അവസ്ഥയില്‍ എത്തിച്ചു. അത് മറ്റൊരു ചന്തി കഥ. തിരക്കുള്ള ബസ്സുകളില്‍ പിന്നിലൂടെ കേറി മുന്നിലേക്ക് പായുന്ന ചന്തിക്കാരുടെ മനസ്സിലും ചന്തി തന്നെ,മുന്നിലെത്തിയാല്‍ ചെറുതും വലുതുമായ ചന്തികളെ കാണാനും തലോടാനും അവസരം കിട്ടുമല്ലോ. ഇവരില്‍ ചെറുപ്പക്കാര്‍ കമ്മിയാണെന്ന് ഓര്‍ക്കണം മുമ്പന്മാര്‍ അമ്പത് കഴിഞ്ഞവര്‍ !!!!!!!!!!!!!!!!!!!!
സത്യത്തില്‍ ഈ ചന്തികളെ കൊണ്ട് തോറ്റു എല്ലാവരും ,ഈ ചന്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല കേട്ടോ ? ? / ? / ? ? ? ? "? ? ?
ഞാന് കോഴിക്കോട് പഠിക്കാന്‍ ചെന്നപ്പോള് മുന്നില്‍ നടന്നിരുന്ന പെണ്‍കുട്ടികളുടെ പിന്നില്‍ നോക്കി എന്‍റെ കൂടുകാരുടെ കമന്റ്സ് കേട്ട് എനിക്ക് പലപ്പോഴും അതിശയവും,നാണവും തോന്നിട്ടുണ്ട് പോരാത്തതിന് അവരുടെ മുഖത്തേക്കും ഞാന്‍ നോക്കിയിട്ടുണ് ഇനി ഇവര്‍ വല്ല ദുബായ് കണ്ണടയും വെച്ചിട്ടുണ്ടോ എന്നറിയാന്‍ .( ഏതോ ഒരു പേര്‍ ഓര്‍മ്മയില്ലാത്ത പടത്തില്‍ നാദിയ മൊഇധു മോഹന്‍ലാലിനെ പറ്റിച്ചത് ഓര്‍ക്കുന്നു.) കോഴിക്കോടന്‍ കുണ്ടി ഞങ്ങള്‍ക്ക് തനി അശ്ലീലം തന്നെ. നോക്കണേ ചിലര്‍ക്ക് ചിലത് ചിലയിടത്ത് ശ്ലീലവും മറ്റു ചിലര്‍ക്ക് അശ്ലീലവും , അപ്പോള്‍ ഇതിന്റെ അതിര്‍വരമ്പ് ഭാഷാ പണ്ഡിതര്‍ തന്നെ നികഷയിക്കട്ടെ.
ഒരിക്കല്‍ എന്‍റെ നാട്ടില്‍ തന്നെയുള്ള പലചരക്ക് കടയിലേക്ക് ദ്രുതിയില്‍ പാഞ്ഞുകേറിയപ്പോള്‍ അറിയാതെ അവിടെ നിന്നിരുന്ന അമ്പതും കഴിഞ്ഞ ഒരു വൃദ്ദയുടെ ആ സാധനതിന്ല്മേല്‍ എന്‍റെ കൈ അറിയാതെ തട്ടിയപ്പോള്‍ അവര്‍ എന്‍റെ നേരെ തുറിച്നോക്കി എന്നെ പോലെത്തെ തള്ളമാരെ വെറുതെ വിടാത നീ ചെറുപ്പക്കാരി പെണ്ണുങ്ങളെ കണ്ടാല്‍ എന്താ ചെയ്യുക ? മലര്‍ത്തുമായിരിക്കും അല്ലെ ? നോക്ക് ചന്തി എന്നെ വലച്ച ഒരു വലച്ചില്‍,,,,,,,,,,,,,,,,,,,,, അതൊക്കെ മറന്നുപോയ കാലം .മറ്റൊരിക്കല്‍ നിലമ്പൂരില്‍ നിന്നും വണ്ടൂര്‍ക്ക് ബസ്സില്‍ പോരുമ്പോള്‍ പെണ്ണുങ്ങളുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിന്റെ അരികില്‍ മൂട് വെച്ചിരിക്കുമ്പോള്‍ ഇടയ്ക്കു എപ്പോഴോ കേറിയ ഒരു തള്ളയുടെ ചക്ക ചാക്ക് മറിയാതിരിക്കാന്‍ പിടിക്കേണ്ടി വന്നു, പുറത്തേക്കും നോക്കിയിരിക്കുമ്പോള്‍ ചാക്ക് എന്‍റെ പിടിയില്‍ നിന്നും മാറി വീണിരുന്നു. പിന്നെ ഞാന്‍ താങ്ങിയത് ചാക് പിടിക്കാന്‍ ഏല്‍പിച്ച തള്ളയുടെ ചന്തിക്കായിരുന്നു , ആ പിടുത്തം തള്ള ആസ്വദിക്കാതെ എന്നെ വഴിയില്‍ സ്വയം ഇറങ്ങെടി വന്ന അവസ്ഥയില്‍ എത്തിച്ചു. അത് മറ്റൊരു ചന്തി കഥ. തിരക്കുള്ള ബസ്സുകളില്‍ പിന്നിലൂടെ കേറി മുന്നിലേക്ക് പായുന്ന ചന്തിക്കാരുടെ മനസ്സിലും ചന്തി തന്നെ,മുന്നിലെത്തിയാല്‍ ചെറുതും വലുതുമായ ചന്തികളെ കാണാനും തലോടാനും അവസരം കിട്ടുമല്ലോ. ഇവരില്‍ ചെറുപ്പക്കാര്‍ കമ്മിയാണെന്ന് ഓര്‍ക്കണം മുമ്പന്മാര്‍ അമ്പത് കഴിഞ്ഞവര്‍ !!!!!!!!!!!!!!!!!!!!
സത്യത്തില്‍ ഈ ചന്തികളെ കൊണ്ട് തോറ്റു എല്ലാവരും ,ഈ ചന്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല കേട്ടോ ? ? / ? / ? ? ? ? "? ? ?
2010, ജൂലൈ 8, വ്യാഴാഴ്‌ച
നമ്മളില്‍ ചിലരുടെ കഥ
സഫിയതാത്ത
-------------------
ഞാന്‍ എന്‍റെ ഉമ്മാന്റെ ഓപരേഷനുമായി ബന്ധപെട്ടു മലപ്പുറം ജില്ലയിലുള്ള മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ ഒരുപാട് ദിനങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അന്നു ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ അസുഗമായി കിടന്നിരുന്ന ജെഷ്ടത്തിയെ കാണാന്‍ വന്നിരുന്ന ഒരു പാവം അനിയത്തി കുട്ടിയുണ്ടായിരുന്നു. ഞാന്‍ എന്നെ കാണുമ്പോള്‍ പലപ്പോഴഴി കണ്ട പരിജയതിന്റെ പുറത്ത് ചിരിച്ചോ ഇല്ലയോ എന്ന മട്ടില്‍ ചെറു ചിരിയുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുച്ച നേരം ഏകദേശം മൂന്ന് മണിയോടടുത്ത സമയം അപ്പുറത്തെ റൂമില്‍ നിന്നും ഞാന്ങ്ങല്‍ക്കവിടെ കേള്‍ക്കാവുന്ന സ്വരത്തില്‍ എങ്കിലും അടക്കം പിടിച്ച സംസാരവും വിതുമ്പലും. സര്‍ജറി കഴിഞ്ഞു വിശ്രമത്തിലായിരുന്ന ഉമ്മ എന്നെയും ഞാന്‍ ഉമ്മനെയും മാറി മാറി നോക്കി .ഉമ്മ മറ്റെന്തോ ഭയന്നു എന്നോട് അവിടൊന്നു പോയി നോക്കാന്‍ പറഞ്ഞു . പാതി ചാരിയിരുന്ന വാതിലിലില്‍ ചെറുതായി ഒന്നു മുട്ടി അകത്തേക്ക് സലാം പറഞ്ഞു . ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സലാം മടക്കം കിട്ടിയപ്പോള്‍ ഞാന്‍ അകത്തേക്ക് കേറി എന്നെ കണ്ടതും കണ്ണ് നീര്‍ തുടചെഴുന്നെട്റ്റ് ആ കുട്ടി എന്‍റെ ഉമ്മാന്റെ അടുത്തേക്ക് പോയി. ഞാന്‍ സഫിയാതാന്റെ കട്ടിലിനടുത്തുള്ള ബെഞ്ചിലും ഇരുന്നു. അല്‍പദിവസങ്ങളിലെ പരിജയമേ ഞങ്ങള്‍ പരസ്പരം ഉണ്ടയിരുന്നു എങ്കിലും ചിരപരിജരെ പോലെ ഞങ്ങള്‍ നന്നായി അടുത്തിരുന്നു. ആ സ്വാതന്ത്ര്യം വെച്ച് ഞാന്‍ അവരോടു കാര്യം തിരക്കി.
സംഗതി കേട്ടപ്പോളല്ലേ, നിസ്സാരം എങ്കിലും ഗുരതരമാണെന്ന് മനസ്സിലായത് .
പ്രശ്നം സഫിയാത്ത എന്നോട് വിവരിച്ചത് ഇങ്ങനെ ഈ കുട്ടിയുടെ കല്ല്യാണം ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളൂ പുതിയാപ്പള ഗള്‍ഫിലാണ് , ഈ കുട്ടിയെ പുതിയാപ്ലക്ക് ജീവനാണ് സ്നേഹിച് കൊള്ളുന്ന ടൈപ്പ് . ഡിഗ്രിക്ക് പ്രൈവറ്റ് ആയി പഠിക്കുന്ന ഈ കുട്ടി നാലഞ്ചു ദിവസം മുമ്പ് കൂട്ടുകാരികളുമായി യൂനിവേര്‍സിടിക്ക് പോയി .പക്ഷേ ഇക്കാര്യം ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവിനെ അവിടെ നിന്നും വന്നതിനു ശേഷമാണ് അറിയിക്കുന്നത് . ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഈ കുട്ടിയുമായി വഴക്കാണ് . കുട്ടിക്കും ഭര്‍ത്താവ് ജീവനാണ് അദ്ദേഹം ഉപേക്ഷിക്കുമോ എന്ന പേടിയും ഉണ്ട്. കാരണം വളരെ പോസ്സെസ്സീവ് ആണ് മണവാളന്‍ ഇടം വലം തിരിയാന്‍ സമ്മതിക്കില്ല .അതുകൊണ്ട് തന്നെ ഈ കുട്ടി വളരെയധികം സൂശ്ചിച്ചാണ് നടക്കുന്നതും ഇറക്കുന്നതും . ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട് ഓര്‍ക്ക് ആണുങ്ങള്‍ക്ക് എല്ലാം എളുപ്പമാ. അവുടുന്നു രണ്ടു വരി നീട്ടിയെഴുതിയാല്‍ തീര്‍ന്നു നമ്മുടെ കാര്യം . ഉള്ളു നീറിയാലും പുറത്തുകാണിക്കാതെ തന്റേടത്തോടെ മറ്റൊരു ബന്ധം ഉണ്ടാക്കാന്‍ അധിക സമയമൊന്നും വേണ്ട. എന്നാല്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും അത്ര എളുപ്പല്ലെന്നു ഓര്‍ക്കണം . പോയാല്‍ പോയത് തന്നെ ,
ഞാനിതെക്കെ കേട്ട് അന്തം വിട്ടങ്ങനെ ഒരുപാടു നേരം അങ്ങിനെ ഇരുന്നു എന്ത് പറയണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ പുറത്തേക്കിറങ്ങി . എന്‍റെ മനസ്സില്‍ ഒരു പാട് മുഖങ്ങള്‍ മിന്നി മറഞ്ഞു. കാന്റീനു തൊട്ടുള്ള മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇരുന്നു എങ്ങോട്ടെന്നില്ലാതെ നോക്കി . ഇവിടെത്തെ തെറ്റും ശരിയും കണ്ടെത്താന്‍ ഒരുശ്രമം നടത്തി എന്നാല്‍ ഫലം തഥൈവ . പക്ഷേ ഒന്നെനിക്ക് ഉറപ്പായി. ആരും തെറ്റുകാരല്ല എന്നത് .
ഇത് ഞാന്‍ അനുഭവിച്ച തൊട്ടറിഞ്ഞ ഒരു ശരി . ഇതുപോലെ നിങ്ങളുമായി പങ്കവെക്കാന്‍ ഒരുപാടുണ്ട് . സഹിക്കണേ ..................................................
-------------------
ഞാന് എന്‍റെ ഉമ്മാന്റെ ഓപരേഷനുമായി ബന്ധപെട്ടു മലപ്പുറം ജില്ലയിലുള്ള മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലില്‍ ഒരുപാട് ദിനങ്ങള്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അന്നു ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ അസുഗമായി കിടന്നിരുന്ന ജെഷ്ടത്തിയെ കാണാന്‍ വന്നിരുന്ന ഒരു പാവം അനിയത്തി കുട്ടിയുണ്ടായിരുന്നു. ഞാന്‍ എന്നെ കാണുമ്പോള്‍ പലപ്പോഴഴി കണ്ട പരിജയതിന്റെ പുറത്ത് ചിരിച്ചോ ഇല്ലയോ എന്ന മട്ടില്‍ ചെറു ചിരിയുണ്ടായിരുന്നു. ഇതിനിടയില്‍ ഒരുച്ച നേരം ഏകദേശം മൂന്ന് മണിയോടടുത്ത സമയം അപ്പുറത്തെ റൂമില്‍ നിന്നും ഞാന്ങ്ങല്‍ക്കവിടെ കേള്‍ക്കാവുന്ന സ്വരത്തില്‍ എങ്കിലും അടക്കം പിടിച്ച സംസാരവും വിതുമ്പലും. സര്‍ജറി കഴിഞ്ഞു വിശ്രമത്തിലായിരുന്ന ഉമ്മ എന്നെയും ഞാന്‍ ഉമ്മനെയും മാറി മാറി നോക്കി .ഉമ്മ മറ്റെന്തോ ഭയന്നു എന്നോട് അവിടൊന്നു പോയി നോക്കാന്‍ പറഞ്ഞു . പാതി ചാരിയിരുന്ന വാതിലിലില്‍ ചെറുതായി ഒന്നു മുട്ടി അകത്തേക്ക് സലാം പറഞ്ഞു . ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സലാം മടക്കം കിട്ടിയപ്പോള്‍ ഞാന്‍ അകത്തേക്ക് കേറി എന്നെ കണ്ടതും കണ്ണ് നീര്‍ തുടചെഴുന്നെട്റ്റ് ആ കുട്ടി എന്‍റെ ഉമ്മാന്റെ അടുത്തേക്ക് പോയി. ഞാന്‍ സഫിയാതാന്റെ കട്ടിലിനടുത്തുള്ള ബെഞ്ചിലും ഇരുന്നു. അല്‍പദിവസങ്ങളിലെ പരിജയമേ ഞങ്ങള്‍ പരസ്പരം ഉണ്ടയിരുന്നു എങ്കിലും ചിരപരിജരെ പോലെ ഞങ്ങള്‍ നന്നായി അടുത്തിരുന്നു. ആ സ്വാതന്ത്ര്യം വെച്ച് ഞാന്‍ അവരോടു കാര്യം തിരക്കി.
സംഗതി കേട്ടപ്പോളല്ലേ, നിസ്സാരം എങ്കിലും ഗുരതരമാണെന്ന് മനസ്സിലായത് .
പ്രശ്നം സഫിയാത്ത എന്നോട് വിവരിച്ചത് ഇങ്ങനെ ഈ കുട്ടിയുടെ കല്ല്യാണം ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളൂ പുതിയാപ്പള ഗള്‍ഫിലാണ് , ഈ കുട്ടിയെ പുതിയാപ്ലക്ക് ജീവനാണ് സ്നേഹിച് കൊള്ളുന്ന ടൈപ്പ് . ഡിഗ്രിക്ക് പ്രൈവറ്റ് ആയി പഠിക്കുന്ന ഈ കുട്ടി നാലഞ്ചു ദിവസം മുമ്പ് കൂട്ടുകാരികളുമായി യൂനിവേര്‍സിടിക്ക് പോയി .പക്ഷേ ഇക്കാര്യം ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവിനെ അവിടെ നിന്നും വന്നതിനു ശേഷമാണ് അറിയിക്കുന്നത് . ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഈ കുട്ടിയുമായി വഴക്കാണ് . കുട്ടിക്കും ഭര്‍ത്താവ് ജീവനാണ് അദ്ദേഹം ഉപേക്ഷിക്കുമോ എന്ന പേടിയും ഉണ്ട്. കാരണം വളരെ പോസ്സെസ്സീവ് ആണ് മണവാളന്‍ ഇടം വലം തിരിയാന്‍ സമ്മതിക്കില്ല .അതുകൊണ്ട് തന്നെ ഈ കുട്ടി വളരെയധികം സൂശ്ചിച്ചാണ് നടക്കുന്നതും ഇറക്കുന്നതും . ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട് ഓര്‍ക്ക് ആണുങ്ങള്‍ക്ക് എല്ലാം എളുപ്പമാ. അവുടുന്നു രണ്ടു വരി നീട്ടിയെഴുതിയാല്‍ തീര്‍ന്നു നമ്മുടെ കാര്യം . ഉള്ളു നീറിയാലും പുറത്തുകാണിക്കാതെ തന്റേടത്തോടെ മറ്റൊരു ബന്ധം ഉണ്ടാക്കാന്‍ അധിക സമയമൊന്നും വേണ്ട. എന്നാല്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും അത്ര എളുപ്പല്ലെന്നു ഓര്‍ക്കണം . പോയാല്‍ പോയത് തന്നെ ,
ഞാനിതെക്കെ കേട്ട് അന്തം വിട്ടങ്ങനെ ഒരുപാടു നേരം അങ്ങിനെ ഇരുന്നു എന്ത് പറയണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ പുറത്തേക്കിറങ്ങി . എന്‍റെ മനസ്സില്‍ ഒരു പാട് മുഖങ്ങള്‍ മിന്നി മറഞ്ഞു. കാന്റീനു തൊട്ടുള്ള മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇരുന്നു എങ്ങോട്ടെന്നില്ലാതെ നോക്കി . ഇവിടെത്തെ തെറ്റും ശരിയും കണ്ടെത്താന്‍ ഒരുശ്രമം നടത്തി എന്നാല്‍ ഫലം തഥൈവ . പക്ഷേ ഒന്നെനിക്ക് ഉറപ്പായി. ആരും തെറ്റുകാരല്ല എന്നത് .
ഇത് ഞാന്‍ അനുഭവിച്ച തൊട്ടറിഞ്ഞ ഒരു ശരി . ഇതുപോലെ നിങ്ങളുമായി പങ്കവെക്കാന്‍ ഒരുപാടുണ്ട് . സഹിക്കണേ ..................................................
2010, ജൂലൈ 7, ബുധനാഴ്‌ച
ഭാര്യ ഒരുറ്റ സുഹൃത്ത് ?
ഭാര്യ ഒരുറ്റ സുഹൃത്ത് ?
സത്യത്തില്‍ നമ്മള്‍ പലരും മനസ്സിലാക്കിയിട്ടും അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഭാര്യമാര്‍ എന്നുള്ളത്,അവര്‍ നമ്മക്കള്‍ക്ക് പലതുമാണ് . നമ്മുടെ പൊന്നോമന മക്കളുടെ ഉമ്മ, നമ്മുടെ തന്നെ സ്നേഹമയിയായ ഉമ്മാന്റെ സ്ഥാനത്തോ അതിനപ്പുറത്തോ നിന്ന് നമ്മെ നമ്മുടെ മക്കളെക്കാള്‍ ഏറെ കെയര്‍ ചെയ്യുന്ന,(ബ്രഷില്‍ പേസ്റ്റ് തേക്കാത്ത ഭര്‍ത്താക്കന്മാരുന്ടെന്ന കാര്യം മറക്കല്ലേ ) വീട്ടില്‍ നമ്മുടെ എല്ലാ കാര്യങ്ങളും കൃ കൃത്യമായി ചെയ്തുതന്നു നമ്മെ ജോലി സ്ഥലത്തേക്കും പുറത്തേക്കും പറഞ്ഞയക്കുന്ന ഭാര്യ സത്യമായി അവര്‍ നമുക്ക് ചെയ്തുതരുന്ന ഈ ഉപകാരങ്ങല്കൊക്കെ നമ്മള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നതെന്താണ് ? അവഗണനയും അവഹേളനയും അല്ലാതെ . ഇന്നു പലവീട്ടിലും ഭാര്യമാര്‍ .മക്കളെ പെറ്റിടുന്ന യന്ത്രങ്ങളും ആഹാരം പാകം ചെയ്യാനും തുണി അലക്കാനും വീട് അടിച്ചുതെളിക്കാനുമുള്ള വേലക്കാരിയും ആണെന്ന സത്യം നമ്മളും അവരും ഓര്‍ക്കണം. അവര്‍ വീടിന്റെ വിളക്ക് തന്നെ, അലങ്കാരം തന്നെ,നമ്മുടെ ജീവ വായുവിന്റെ അംശമാണ് അവര്‍.അവരില്ലാതെ നമ്മള്‍ പൂര്‍ണമാവില്ലോരിക്കലും അതാര്‍ക്കെങ്കിലും നിഷേധിക്കാന്‍ ആവുമോ ?
വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കകം തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുടെ ശീലങ്ങളില്‍ നിന്നും മനസ്സിലാക്കി അതവരുടെ ജീവിത ശൈലിയാക്കി മാറ്റുന്നു,അതിനടയില്‍ അവര്‍ നമ്മളുടെ മനസ്സിലേക്കും ജീവിതത്തിന്റെ നാനാ തലങ്ങളിലേക്കും നമ്മളറിയാതെ പ്രവേശിക്കുന്നു. പിന്നെ പിന്നെ യാന്ത്രികമായി അവരാണ് നമ്മുടെ ജീവിത നൌകയുടെ പിന്നണിയില്‍, സുഗത്തിലും ദുഖത്തിലും നമ്മോടപ്പം പരിഭവമോ പിണക്കമോ കൂടാതെ താങ്ങും തണലുമായി തീര്‍ന്നു നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒപ്പം നില്‍ക്കുന്നത്.
എന്‍റെ അനുഭവത്തില്‍ ഭാര്യയെ ആ രണ്ടക്ഷരംകൊണ്ട് നിര്‍വചിക്കാന്‍ ഒരുപാട് പ്രയത്നിക്കെണ്ടിവരും നമ്മള്‍ (ഭര്‍ത്താക്കള്‍). ശാരീരിക ആവശ്യത്തിനും മറ്റെല്ലാത്തിനും അപ്പുറം അവര്‍ നമ്മള്‍ ഓരോരുത്തരുടെയും ഉറ്റ സുഹൃത്തല്ലേ ? ഇക്കാര്യം മനസ്സിലാക്കിയ എത്ര ഭര്‍ത്താക്കന്മാരുണ്ട് നമ്മുടെ കൂട്ടത്തില്‍ ?
സത്യത്തില്‍ നമ്മള്‍ പലരും മനസ്സിലാക്കിയിട്ടും അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഭാര്യമാര്‍ എന്നുള്ളത്,അവര്‍ നമ്മക്കള്‍ക്ക് പലതുമാണ് . നമ്മുടെ പൊന്നോമന മക്കളുടെ ഉമ്മ, നമ്മുടെ തന്നെ സ്നേഹമയിയായ ഉമ്മാന്റെ സ്ഥാനത്തോ അതിനപ്പുറത്തോ നിന്ന് നമ്മെ നമ്മുടെ മക്കളെക്കാള്‍ ഏറെ കെയര്‍ ചെയ്യുന്ന,(ബ്രഷില്‍ പേസ്റ്റ് തേക്കാത്ത ഭര്‍ത്താക്കന്മാരുന്ടെന്ന കാര്യം മറക്കല്ലേ ) വീട്ടില്‍ നമ്മുടെ എല്ലാ കാര്യങ്ങളും കൃ കൃത്യമായി ചെയ്തുതന്നു നമ്മെ ജോലി സ്ഥലത്തേക്കും പുറത്തേക്കും പറഞ്ഞയക്കുന്ന ഭാര്യ സത്യമായി അവര്‍ നമുക്ക് ചെയ്തുതരുന്ന ഈ ഉപകാരങ്ങല്കൊക്കെ നമ്മള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നതെന്താണ് ? അവഗണനയും അവഹേളനയും അല്ലാതെ . ഇന്നു പലവീട്ടിലും ഭാര്യമാര്‍ .മക്കളെ പെറ്റിടുന്ന യന്ത്രങ്ങളും ആഹാരം പാകം ചെയ്യാനും തുണി അലക്കാനും വീട് അടിച്ചുതെളിക്കാനുമുള്ള വേലക്കാരിയും ആണെന്ന സത്യം നമ്മളും അവരും ഓര്‍ക്കണം. അവര്‍ വീടിന്റെ വിളക്ക് തന്നെ, അലങ്കാരം തന്നെ,നമ്മുടെ ജീവ വായുവിന്റെ അംശമാണ് അവര്‍.അവരില്ലാതെ നമ്മള്‍ പൂര്‍ണമാവില്ലോരിക്കലും അതാര്‍ക്കെങ്കിലും നിഷേധിക്കാന്‍ ആവുമോ ?
വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കകം തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുടെ ശീലങ്ങളില്‍ നിന്നും മനസ്സിലാക്കി അതവരുടെ ജീവിത ശൈലിയാക്കി മാറ്റുന്നു,അതിനടയില്‍ അവര്‍ നമ്മളുടെ മനസ്സിലേക്കും ജീവിതത്തിന്റെ നാനാ തലങ്ങളിലേക്കും നമ്മളറിയാതെ പ്രവേശിക്കുന്നു. പിന്നെ പിന്നെ യാന്ത്രികമായി അവരാണ് നമ്മുടെ ജീവിത നൌകയുടെ പിന്നണിയില്‍, സുഗത്തിലും ദുഖത്തിലും നമ്മോടപ്പം പരിഭവമോ പിണക്കമോ കൂടാതെ താങ്ങും തണലുമായി തീര്‍ന്നു നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒപ്പം നില്‍ക്കുന്നത്.
എന്‍റെ അനുഭവത്തില്‍ ഭാര്യയെ ആ രണ്ടക്ഷരംകൊണ്ട് നിര്‍വചിക്കാന്‍ ഒരുപാട് പ്രയത്നിക്കെണ്ടിവരും നമ്മള്‍ (ഭര്‍ത്താക്കള്‍). ശാരീരിക ആവശ്യത്തിനും മറ്റെല്ലാത്തിനും അപ്പുറം അവര്‍ നമ്മള്‍ ഓരോരുത്തരുടെയും ഉറ്റ സുഹൃത്തല്ലേ ? ഇക്കാര്യം മനസ്സിലാക്കിയ എത്ര ഭര്‍ത്താക്കന്മാരുണ്ട് നമ്മുടെ കൂട്ടത്തില്‍ ?
2010, മേയ് 18, ചൊവ്വാഴ്ച
എന്നുവരും
എന്നുവരും എന്നുവരും പോന്നോമനെ നീ
ഏറെ നാളായി ഞാന്‍ കാത്തിരിക്കുന്നു
നീയെന്‍ ജീവന്റെ തിരി നാളമല്ലയോ
കാറു മൂടിയ എന്‍റെ മനസ്സിലേക്ക്
പെയ്തൊഴിഞ്ഞ മഴയായി നീ വരില്ലേ
കാലങ്ങള്‍ കാലങ്ങള്‍ ഒരുപാട് പോയ് മറഞ്ഞു
ഒരിക്കലും മടങ്ങി വരാതെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
മാറോടണക്കാന്‍ സ്വന്തം നെടുവീര്‍പ്പുകള്‍ മാത്രം.
ശേഷിപ്പുകളും അത് മാത്രമോ ഇതുവരെ ?
സ്വന്തമാക്കാന്‍ നീയും കൊതിച്ചില്ലേ
ഒത്തുചേരാന്‍ നമ്മള്‍ ആഗ്രഹിചില്ലേ
സമയങ്ങള്‍ നേരങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നില്ലേ
പരസ്പരം കൈ മാറാത്തതോന്നും നമുക്കില്ല
കാലം നമ്മെ ഒന്നാക്കിയതുമില്ല
പോയ് പോയ കാലം നമ്മെ നോക്കി പല്ലിളിക്കുന്നു
വേദനകള്‍ കടിച്ചമര്‍ത്തി നാം നീറി നീറി പിടയുന്നു
രാവുകള്‍ രാവുകള്‍ നിന്‍ നെഞ്ചിലെ വിങ്ങലുകളും
തോരാത്ത നിന്‍ കണ്ണുനീരും ഏറ്റു വങ്ങുമ്പോള്‍
നാളെ എന്ന പ്രതീക്ഷ നിനക്ക് തന്നുവോ ?
അപ്പോള്‍ നീ ആശ്വാസം കണ്ടുവോ
നിന്‍റെ തേങ്ങലുകള്‍ അവസാനിക്കാറായി ഓമനേ
നിന്നെ ഞാന്‍ സ്വന്തമാക്കുക തന്നെ ചെയ്യും ( ദൈവം സഹായിച്ചാല്‍ )
അതിനു കാലത്തെ നാം സാക്ഷി നിര്‍ത്തുക തന്നെ ചെയ്യും.
കപോലും ചെയ്യാതെ
ഏറെ നാളായി ഞാന്‍ കാത്തിരിക്കുന്നു
നീയെന്‍ ജീവന്റെ തിരി നാളമല്ലയോ
കാറു മൂടിയ എന്‍റെ മനസ്സിലേക്ക്
പെയ്തൊഴിഞ്ഞ മഴയായി നീ വരില്ലേ
കാലങ്ങള്‍ കാലങ്ങള്‍ ഒരുപാട് പോയ് മറഞ്ഞു
ഒരിക്കലും മടങ്ങി വരാതെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
മാറോടണക്കാന്‍ സ്വന്തം നെടുവീര്‍പ്പുകള്‍ മാത്രം.
ശേഷിപ്പുകളും അത് മാത്രമോ ഇതുവരെ ?
സ്വന്തമാക്കാന്‍ നീയും കൊതിച്ചില്ലേ
ഒത്തുചേരാന്‍ നമ്മള്‍ ആഗ്രഹിചില്ലേ
സമയങ്ങള്‍ നേരങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നില്ലേ
പരസ്പരം കൈ മാറാത്തതോന്നും നമുക്കില്ല
കാലം നമ്മെ ഒന്നാക്കിയതുമില്ല
പോയ് പോയ കാലം നമ്മെ നോക്കി പല്ലിളിക്കുന്നു
വേദനകള്‍ കടിച്ചമര്‍ത്തി നാം നീറി നീറി പിടയുന്നു
രാവുകള്‍ രാവുകള്‍ നിന്‍ നെഞ്ചിലെ വിങ്ങലുകളും
തോരാത്ത നിന്‍ കണ്ണുനീരും ഏറ്റു വങ്ങുമ്പോള്‍
നാളെ എന്ന പ്രതീക്ഷ നിനക്ക് തന്നുവോ ?
അപ്പോള്‍ നീ ആശ്വാസം കണ്ടുവോ
നിന്‍റെ തേങ്ങലുകള്‍ അവസാനിക്കാറായി ഓമനേ
നിന്നെ ഞാന്‍ സ്വന്തമാക്കുക തന്നെ ചെയ്യും ( ദൈവം സഹായിച്ചാല്‍ )
അതിനു കാലത്തെ നാം സാക്ഷി നിര്‍ത്തുക തന്നെ ചെയ്യും.
കപോലും ചെയ്യാതെ
2010, മാർച്ച് 30, ചൊവ്വാഴ്ച
ടീകോമും സ്മാര്‍ട്ട് സിറ്റിയും
ടീകോമും സ്മാര്‍ട്ട് സിറ്റിയും
മൂക്ക് കീപോട്ടായ ഒരു മലയാളിയും സ്വപ്നം കാണുന്നില്ല ടീകോം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി തുടങ്ങുമെന്ന് . അതിനുള്ള കാരണം ചാനല്‍ മാസ്ററര്‍മാര്‍ക്ക് അറിയില്ലെങ്കിലും മുണ്ടുത്ത് മടക്കികുത്തുന്ന സകലമാന കേരളീയനും, ടീകോം എന്ന കോമിനും, ഉമ്മനും കൂട്ടര്‍ക്കും നന്നായറിയാം . എനിക്ക് തോന്നുന്നത് ഇക്കാര്യം അറിയാത്തവരായി ഒരു കൂട്ടര്‍ മാത്രമേ ഭൂമിമലയാളത്തില്‍ ഉള്ളൂ . അതാരന്നരിയണ്ടേ ? അക്കൂട്ടരാണ് നമ്മുടെ പാവം വാര്‍ത്താ അവതാരകര്‍ . ചാനല്‍ മുതലാളിമാര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പാവം ഈ കിദആങ്ങളെ ഇട്ടു വട്ടം കറക്കി " അവര്‍ " തികപ്പിക്കുന്നു . എന്തെങ്കിലും വിഷയം ഇല്ലതെങ്ങനെ .........
ഇപ്പോള്‍ ടീകോമും ഉമ്മനും തമ്മിലാണ് ധാരണ അതെന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരം ഒഴിയണം. ഇപ്പോള്‍ ടീകമിനാവശ്യം എങ്ങിനെയെങ്കിലും ഈ സര്‍ക്കാര്‍ ഇറങ്ങുന്നത്വരെ മുട്ടാപ്പോക്ക് പറഞ്ഞു സമയവും കാലവും തീര്‍ക്കണം . ഈ സര്‍ക്കാരിന്റെ കഥ കഴിഞ്ഞിട്ടേ ടീകോം ഇനി നയാപൈസ ഇറക്കൂ .കഴിഞ്ഞ ഉമ്മന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫോ പാര്‍ക്ക് പുളിന്കുരുപോലെ കയ്യില്‍ കിട്ടിയിരുന്നതായിരുന്നു അത് ഇല്ലാതാക്കിയത് ഈ അച്ചുമാമാനാണ് . ടീകോമിനും കയ്യിട്ടുവാരആന്‍ തക്കം പാര്‍ത്തിരിക്കുന്ന ഉദ്യോഗസ്ഥ,രാഷ്ട്രീയക്കാര്‍ക്ക് ഈ അച്ചു മാമനുള്ളപ്പോള്‍ നക്കാന്‍ കിട്ടില്ലെന്നറിയാം . അതിനു മറ്റേ പട തന്നെ വരണം . അതുവരെ നമുക്കും കാത്തിരിക്കാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമെങ്കിലും . ചെന്നായവരുന്നതും കാത്ത് .
മൂക്ക് കീപോട്ടായ ഒരു മലയാളിയും സ്വപ്നം കാണുന്നില്ല ടീകോം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി തുടങ്ങുമെന്ന് . അതിനുള്ള കാരണം ചാനല്‍ മാസ്ററര്‍മാര്‍ക്ക് അറിയില്ലെങ്കിലും മുണ്ടുത്ത് മടക്കികുത്തുന്ന സകലമാന കേരളീയനും, ടീകോം എന്ന കോമിനും, ഉമ്മനും കൂട്ടര്‍ക്കും നന്നായറിയാം . എനിക്ക് തോന്നുന്നത് ഇക്കാര്യം അറിയാത്തവരായി ഒരു കൂട്ടര്‍ മാത്രമേ ഭൂമിമലയാളത്തില്‍ ഉള്ളൂ . അതാരന്നരിയണ്ടേ ? അക്കൂട്ടരാണ് നമ്മുടെ പാവം വാര്‍ത്താ അവതാരകര്‍ . ചാനല്‍ മുതലാളിമാര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പാവം ഈ കിദആങ്ങളെ ഇട്ടു വട്ടം കറക്കി " അവര്‍ " തികപ്പിക്കുന്നു . എന്തെങ്കിലും വിഷയം ഇല്ലതെങ്ങനെ .........
ഇപ്പോള്‍ ടീകോമും ഉമ്മനും തമ്മിലാണ് ധാരണ അതെന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരം ഒഴിയണം. ഇപ്പോള്‍ ടീകമിനാവശ്യം എങ്ങിനെയെങ്കിലും ഈ സര്‍ക്കാര്‍ ഇറങ്ങുന്നത്വരെ മുട്ടാപ്പോക്ക് പറഞ്ഞു സമയവും കാലവും തീര്‍ക്കണം . ഈ സര്‍ക്കാരിന്റെ കഥ കഴിഞ്ഞിട്ടേ ടീകോം ഇനി നയാപൈസ ഇറക്കൂ .കഴിഞ്ഞ ഉമ്മന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫോ പാര്‍ക്ക് പുളിന്കുരുപോലെ കയ്യില്‍ കിട്ടിയിരുന്നതായിരുന്നു അത് ഇല്ലാതാക്കിയത് ഈ അച്ചുമാമാനാണ് . ടീകോമിനും കയ്യിട്ടുവാരആന്‍ തക്കം പാര്‍ത്തിരിക്കുന്ന ഉദ്യോഗസ്ഥ,രാഷ്ട്രീയക്കാര്‍ക്ക് ഈ അച്ചു മാമനുള്ളപ്പോള്‍ നക്കാന്‍ കിട്ടില്ലെന്നറിയാം . അതിനു മറ്റേ പട തന്നെ വരണം . അതുവരെ നമുക്കും കാത്തിരിക്കാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമെങ്കിലും . ചെന്നായവരുന്നതും കാത്ത് .
2010, മാർച്ച് 18, വ്യാഴാഴ്‌ച
FUN QUESTIONS
FUN QUESTIONS FOLLOWS
------------------------------
How many months have 28 Days ?
If i dig a hole 2 feet wide and two feet deep, How much dirt is in it ?
What is full of holes but still holds water ( egnops)
------------------------------
How many months have 28 Days ?
If i dig a hole 2 feet wide and two feet deep, How much dirt is in it ?
What is full of holes but still holds water ( egnops)
2010, മാർച്ച് 9, ചൊവ്വാഴ്ച
സെക്സും നിങ്ങളും ഞാനും പിന്നെ ബഹുഭാര്യത്വവും
സെക്സും നിങ്ങളും ഞാനും പിന്നെ ബഹുഭാര്യത്വവും
ഇന്ന് ഒരുപാടു ചര്‍ച്ചചെയ്യുന്ന ഒന്നാണ് ബഹുഭാര്യത്വം. പലര്‍ക്കും എന്തോരാവേശമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍, ചിലര്‍ക്ക് മസാല ചിത്രങ്ങള്‍ കാണുമ്പോഴുള്ള സുഖം അനുഭവിക്കുന്ടെന്നു തോന്നും അവരുടെ ചില വിവരണങ്ങള്‍ കേട്ടാലും വായിച്ചാലും. മറ്റു ചിലരുണ്ട് മുസ്‌ലിംകളെ മാത്രം ഉന്നം വെച്ച് അസ്ത്രങ്ങള്‍ വിടുന്നു ഇക്കൂട്ടര്‍ അവരുടെ മുന്‍ഗണന വിഷയങ്ങള്‍ വളരെ രസകരവും സ്ഥല,സ്ഥാന,ദിശ ബന്ധമില്ലതതുമാണ്.
ഇന്ന് ഒരുപാടു ചര്‍ച്ചചെയ്യുന്ന ഒന്നാണ് ബഹുഭാര്യത്വം. പലര്‍ക്കും എന്തോരാവേശമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍, ചിലര്‍ക്ക് മസാല ചിത്രങ്ങള്‍ കാണുമ്പോഴുള്ള സുഖം അനുഭവിക്കുന്ടെന്നു തോന്നും അവരുടെ ചില വിവരണങ്ങള്‍ കേട്ടാലും വായിച്ചാലും. മറ്റു ചിലരുണ്ട് മുസ്‌ലിംകളെ മാത്രം ഉന്നം വെച്ച് അസ്ത്രങ്ങള്‍ വിടുന്നു ഇക്കൂട്ടര്‍ അവരുടെ മുന്‍ഗണന വിഷയങ്ങള്‍ വളരെ രസകരവും സ്ഥല,സ്ഥാന,ദിശ ബന്ധമില്ലതതുമാണ്.
നിര്‍ബന്ധിതാവസ്ഥയില്‍ മറ്റൊരു വിവാഹം കഴിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ അവസ്ഥ വളരെ പരിതാപകരം തന്നെ എന്ന് തുറന്നു പറയട്ടെ. ഇത്തരക്കാര്‍ നമ്മുടെ സമൂഹത്തില്‍ തുലോം വിരളമാണെങ്കിലും ( വിഷയാസക്തിക്കാര്‍ ഇതില്‍ പെടില്ല ) അവരില്‍ മഹാ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യാതെയോ അതിനെ പേടിച്ചിട്ടോ സ്വന്തം മരണം എത്രയും പെട്ടെന്ന് ഉണ്ടാവണേ എന്ന് പ്രാര്‍തിക്കുന്നവരാണ്, ഇവരിലുള്ള ചില ഹതഭാഗ്യര്‍ നാടും വീടും വീട്ടുകാരെയും ഉപേക്ഷിക്ഷിട്ടു അന്യ ദേശങ്ങളില്‍ പോയി ശിഷ്ട കാലം ജീവിക്കാന്‍ ശ്രമിക്കുന്നു. ആത്മഹത്യയോ നാട് വിടലോ മാത്രം പോംവഴിയായി മുന്നിലുള്ള കൂട്ടരില്‍ മുമ്പന്മാര്‍ ഇവരാണെന്ന സത്യം നമ്മുടെ സമൂഹം മനസ്സിലാക്കിയിട്ടില്ല . നമ്മുടെ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരുപാട് വൃത്തികേടുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു കാര്യം സൂചിപ്പിക്കട്ടെ , അതെന്താണ് ? ഇന്ന് നിങ്ങളില്‍ ആരെങ്കിലുമോ ഞാനോ ഏതെങ്കിലുമൊരു പെണ്ണുമായി അവിഹിതമായി ഒന്നു ബന്ധപെട്ടാല്‍ അവരില്‍ ആണത്തം കണ്ടു വീരനായകനാക്കും നമ്മുടെ നാട്ടുകാരും പിന്നെ വീട്ടുകാരും. അതിന്റെ എണ്ണം ( വ്യഭിചാരത്തിന്റെ ) കൂടുന്നതിനനുസരിച് നമ്മുടെ പൌരുഷവും നാട്ടുകാരും വീട്ടുകരും സമ്മതിച്ച് തരും.
ഇത്തരക്കാരെ തനിച്ചു കിട്ടിയാല്‍ A to Z വരെയുള്ള മുഴുവനും കേള്‍പ്പിക്കുകയും ചെയ്യിക്കും. അതായത് ചളിയില്‍ വീണവനെ വീരനാക്കി ആ ചളിക്കുണ്ടില്‍ തന്നെ നില്ക്കാന്‍ പ്രേരിപ്പിക്കുകയം അതില്‍ ഇതുവരെ വീഴാത്തവരെ വീഴാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിചിത്ര സുമസ്സുകളാണ് നമ്മടെ നാട്ടിലെങ്ങും ,
ഇത്തരക്കാരെ തനിച്ചു കിട്ടിയാല്‍ A to Z വരെയുള്ള മുഴുവനും കേള്‍പ്പിക്കുകയും ചെയ്യിക്കും. അതായത് ചളിയില്‍ വീണവനെ വീരനാക്കി ആ ചളിക്കുണ്ടില്‍ തന്നെ നില്ക്കാന്‍ പ്രേരിപ്പിക്കുകയം അതില്‍ ഇതുവരെ വീഴാത്തവരെ വീഴാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിചിത്ര സുമസ്സുകളാണ് നമ്മടെ നാട്ടിലെങ്ങും ,
ഇനി നമ്മളിലാരെങ്കിലും( കെട്ടിയവര്‍ ) വേറൊന്നിനെ കൂടി കേട്ടിനോക്ക് അപ്പോള്‍ കാണാം പുകില് ( ഒരിക്കലും ആ ബുദ്ധിമോശം ആരും കാണിക്കല്ലേ ) നമ്മുടെ സമൂഹം ഒരുപാടൊരുപാട് പുരോഗമിച്ചു . സ്വന്തം അമ്മ , പെങ്ങള്‍ . മകള്‍ ഇവരുടെതോഴിച് ലോകത്തുള്ള സകലമാന പെണ്ണുങ്ങളുടെയും കാലിലെ തള്ള വിരലിന്റെ കുഴിനഗം തൊട്ടു ഉച്ചിയിലെ മുടിവരെ ഇവന്മാര്‍ക്ക് രോമാന്ജ് കുന്ച്ജുകമണിയിക്കുന്നതയിരിക്കും. എന്നാല്‍ കപട സാദാചാരത്തിന്റെ അപ്പോസ്തലന്മാരായ ഇവന്മാരുടെ മൊബൈലുകളില്‍ പക്കാ വേശ്യമാരുടെയും , നാട്ടിലെ കുള കടവുകളിലും, പുഴയോരത്തും കുളിക്കുകയും നനക്കുകയും ചെയ്യുന്ന പാവം പെന്നുങ്ങളുടെയുമൊക്കെ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും കാണാം
തുടരും .............
ve
തുടരും .............
ve
2010, മാർച്ച് 3, ബുധനാഴ്‌ച
പ്രണയിനി
പ്രണയിനി
തിരക്കേറിയ റോഡിലൂടെ വണ്ടി ഓടിക്കല്‍ മെനക്കെട്ട പരിപാടിയാണ്. പരിപൂര്‍ണമായും മനസ്സും ശരീരവും ഡ്രൈവിങ്ങില്‍ ആയിരിക്കണം പക്ഷെ എന്‍റെ കൈ ചെറുതായി വിറക്കുന്നു .മനസ്സില്‍ വല്ലാത്ത പെരുമ്പറ. സിഗ്നല്‍ പൊയന്റില്‍ ചവിട്ടി നിര്‍ത്തി റിയര്‍ വ്യൂ ഗ്ലാസില്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന ആളെ നോക്കി . പുറത്തെ കാഴ്ച നോക്കിയിരിക്കുകയാണ്. എന്നെ ശ്രദ്ധിക്കുന്നില്ല ഞാനൊന്നു ചുമച്ചു നോക്കി എന്നിലേക്ക് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള ചെറിയ ഒരു ശ്രമം. ആ ശ്രമം വിഫലമായി പോകാനുള്ള സിഗ്നല്‍ ആയപ്പോള്‍ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു. ഇനിയും നാലഞ്ചു കിലോമീറ്റര്‍ ദൂരം ഉണ്ട് ലക്ഷ്യത്തില്‍ എത്താന്‍ , ഞാന്‍ ആകെ പോല്ലാപിലാണ് അതിനു കാരണവും ഞാന്‍ തന്നെ .എനിക്കൊരു വല്ലാത്ത സ്വഭാവം ഉണ്ട് മനസ്സില്‍ തോന്നിയത് സത്യസന്ധമായി പറയുക എന്നത് ,അതാണിപ്പോള്‍ എന്നെ ഈ അവസ്ഥയിലആക്കിയിരിക്കുന്നത്. തൊടുത്ത വിട്ട അംബ് പോലെയെല്ലേ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റുമോ . പക്ഷെ സോറി പറയാനൊന്നും എന്നെ കിട്ടില്ല . അതെനിക്ക് ഇഷ്ട്ടവുമല്ല . ഓരോന്ന് ആലോജിച്ചപ്പോഴേക്കും ലകശ്യത്തിലെത്തി വാഹനം നിറുത്തി ചൈല്‍ഡ് ലോക്ക് ചെയ്തിരുന്ന ഡോര്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എന്‍റെ ഡോര്‍ തുറന്നതും വേണ്ട കുറച്ചു കഴിയട്ടെ അപ്പോഴേക്കും മോനുണരും, എന്നാല്‍ പിന്നെ അവനെ എടുക്കാതെ തന്നെ എനിക്ക് മുകളിലേക്ക് സ്ററപ്പുകള്‍ കേറി പോകാല്ലോ . അല്ല എനിക്ക് പോണം ഞാന്‍ പറഞ്ഞു . എന്താ ധൃതി ? അല്ല നാളേക്കുള്ള കുറച്ചു ഐറ്റംസ് വാങ്ങണം ഇന്ന് വ്യഴായ്ച്ചയല്ലേ ഇപ്പോള്‍ സമയം എട്ടു മുപ്പത് , ഇപ്പോള്‍ ചെന്നാല്‍ തിരക്കാതെ എളുപ്പം സാധനങ്ങള്‍ വാങ്ങിപോരാം . കുറച്ചു കഴിഞ്ഞാല്‍ കമ്പനിക്കരെത്തിയാല്‍ ഒന്നും നടക്കില്ല പിന്നെ ട്രാവല്സിലും ഒന്നു കേറണം മോളുടെ പാസ്പോര്‍ട്ട് പുതുക്കിയത് വന്നിട്ടുണ്ടെന്ന് ഉച്ചക്കവര്‍ വിളിച്ചു പറഞ്ഞിരുന്നു സാധനങ്ങള്‍ വാങ്ങി അവര്‍ അട്ക്കുംപോഴെക്ക് അതും വാങ്ങിക്കണം .
തുളസിയേട്ടന്‍ ഒന്നു ക്ഷമിക്ക് മോന്റച്ചനു ഓവര്‍ ടൈം ഉള്ളതിനാലും നമ്മള്‍ രണ്ടു ഫാമിലികള്‍ തമ്മിലുള്ള നല്ല ബന്ധവും കൊണ്ടല്ലേ ഇന്നീ കാറില്‍ ഞാനും മോനും കേറേണ്ടി വന്നത് . പക്ഷെ അതിങ്ങനെ ഒരു തരത്തില്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല .എനിക്ക് കൂടി പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതി. നമ്മള്‍ കിടുബങ്ങള്‍ തമ്മില്‍ ഒരു എട്ടു വര്‍ഷത്തെ ഇഴപിരിയാത്ത ബന്ധം ഇല്ലേ ? എന്നിട്ടും തുളസിയെട്ടന്‍ എന്നോടിങ്ങനെ പറഞ്ഞല്ലോ .ഒന്നുമില്ലെങ്കിലും മായ ചേച്ചിയെ എങ്കിലും ഓര്‍ത്തില്ലല്ലോ . ഇത്രക്ക് സുന്ദരിയായ സ്വഭാവ ശുദ്ധിയുള്ള ആ ചേച്ചിയെ നിങ്ങള്‍. കഴിഞ്ഞോ ? ഞാനെന്ത് ചെയതന്നാ നീയി പറയുന്നത് .? ഫ്ലാറ്റില്‍ നിന്നും നീ കാറില്‍ കേറിയ ഉടനെ തന്നെ എന്‍റെ മനസ്സില്‍ ഒരുപാട് മുമ്പ് നീ പറഞ്ഞ നലെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നീഇവിടെ വന്നത് മുതല്‍ . നിന്നോടെനിക്ക് പ്രത്യക വാത്സല്ല്യം ഉണ്ടായിരുന്നു. നിന്‍റെ കണ്ണുകളും ആ ചിരിയും ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. നിന്നോട് മിണ്ടാനും സംസാരിക്കാനും എനിക്ക് ഇഷ്ട്ടമായിരുന്നു. നമ്മള്‍ കൂട്ടതിലിരുന്നു സംസരിക്കുംബോഴെക്കെ നിന്‍റെ ആ കണ്ണുകളിലേക്ക് നീയും മറ്റാരും അറിയാതെ ഞാന്‍ എത്ര നേരം നോക്കിയിരിന്നിട്ടുന്ടെന്നോ. കണ്ട നാള്‍ മുതല്‍ നിന്‍റെ ഈ മുഖം എന്നെ വല്ലാത്തൊരു മാനസിക സ്ഥിതിയില്‍ എത്തിച്ചിരുന്നു. അതിത്ര കാലം പുറത്ത് പറയാതെ മനസ്സില്‍ കൊണ്ട് നടന്നതുതന്നെ നമ്മള്‍ ഫാമിലികള്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? അവളുടെ ചോദ്യവും അതിനുള്ള എന്‍റെ ഈ മറുപടിയും ആയപ്പോഴേക്കും എന്‍റെ ശക്തിയൊക്കെ തീരുന്നത്പോലെയായി അല്ല തീര്‍ന്നിരുന്നു. കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു നിര്‍വികാരനായി .പിന്നെ മനസ്സിന് ധൈര്യമേകി നന്നായൊന്നു നെടുവീര്‍പ്പിട്ട് അവള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു. നോക്ക് എനിക്കിനി ഒരുപാടൊന്നും പറയാനില്ല എന്നെ മനസ്സിലക്കുമെങ്കില്‍ ഇത് കൂടി പറയാം . നിന്‍റെ കണ്ണുകളും മറ്റും എന്നെ ഒരുപാടു ആകര്ഷിച്ചുട്ടുണ്ടുയെന്നത് സത്യമാണെങ്കിലും,നിന്‍റെ ശരീരം ഞാന്‍ ആഗ്രഹിച്ചിട്ടില്ല .എന്‍റെ മനസ്സില്‍ നിനക്കുള്ള സ്ഥാനം മറ്റൊന്നാണ് അത് നീ മനസ്സിലാക്കുമെങ്കില്‍ ആക്ക്. അതല്ലാതെ എനിക്കൊന്നും പറയാനില്ല. നിന്‍റെ കണ്ണുകളെ ഇഷ്ട്ടപെടാന്‍ എനിക്ക് ഒന്നും തടസ്സമല്ല നീ പോലും. മതി പുറത്തിറങ്ങു ഇനി ആരെങ്കിലും ശ്രദ്ധിച്ചാല്‍ അത് മതിയാവും. പിന്നെ ഇക്കാര്യം നീയും ഞാനും മാത്രമേ അറിയൂ അറിയാവൂ . മൂന്നാമതൊരാള്‍ അറിയാന്‍ നീ കാരണക്കാരിയവരുത്.
തുളസിയേട്ടന്‍ ഒന്നു ക്ഷമിക്ക് മോന്റച്ചനു ഓവര്‍ ടൈം ഉള്ളതിനാലും നമ്മള്‍ രണ്ടു ഫാമിലികള്‍ തമ്മിലുള്ള നല്ല ബന്ധവും കൊണ്ടല്ലേ ഇന്നീ കാറില്‍ ഞാനും മോനും കേറേണ്ടി വന്നത് . പക്ഷെ അതിങ്ങനെ ഒരു തരത്തില്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല .എനിക്ക് കൂടി പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതി. നമ്മള്‍ കിടുബങ്ങള്‍ തമ്മില്‍ ഒരു എട്ടു വര്‍ഷത്തെ ഇഴപിരിയാത്ത ബന്ധം ഇല്ലേ ? എന്നിട്ടും തുളസിയെട്ടന്‍ എന്നോടിങ്ങനെ പറഞ്ഞല്ലോ .ഒന്നുമില്ലെങ്കിലും മായ ചേച്ചിയെ എങ്കിലും ഓര്‍ത്തില്ലല്ലോ . ഇത്രക്ക് സുന്ദരിയായ സ്വഭാവ ശുദ്ധിയുള്ള ആ ചേച്ചിയെ നിങ്ങള്‍. കഴിഞ്ഞോ ? ഞാനെന്ത് ചെയതന്നാ നീയി പറയുന്നത് .? ഫ്ലാറ്റില്‍ നിന്നും നീ കാറില്‍ കേറിയ ഉടനെ തന്നെ എന്‍റെ മനസ്സില്‍ ഒരുപാട് മുമ്പ് നീ പറഞ്ഞ നലെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നീഇവിടെ വന്നത് മുതല്‍ . നിന്നോടെനിക്ക് പ്രത്യക വാത്സല്ല്യം ഉണ്ടായിരുന്നു. നിന്‍റെ കണ്ണുകളും ആ ചിരിയും ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. നിന്നോട് മിണ്ടാനും സംസാരിക്കാനും എനിക്ക് ഇഷ്ട്ടമായിരുന്നു. നമ്മള്‍ കൂട്ടതിലിരുന്നു സംസരിക്കുംബോഴെക്കെ നിന്‍റെ ആ കണ്ണുകളിലേക്ക് നീയും മറ്റാരും അറിയാതെ ഞാന്‍ എത്ര നേരം നോക്കിയിരിന്നിട്ടുന്ടെന്നോ. കണ്ട നാള്‍ മുതല്‍ നിന്‍റെ ഈ മുഖം എന്നെ വല്ലാത്തൊരു മാനസിക സ്ഥിതിയില്‍ എത്തിച്ചിരുന്നു. അതിത്ര കാലം പുറത്ത് പറയാതെ മനസ്സില്‍ കൊണ്ട് നടന്നതുതന്നെ നമ്മള്‍ ഫാമിലികള്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? അവളുടെ ചോദ്യവും അതിനുള്ള എന്‍റെ ഈ മറുപടിയും ആയപ്പോഴേക്കും എന്‍റെ ശക്തിയൊക്കെ തീരുന്നത്പോലെയായി അല്ല തീര്‍ന്നിരുന്നു. കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു നിര്‍വികാരനായി .പിന്നെ മനസ്സിന് ധൈര്യമേകി നന്നായൊന്നു നെടുവീര്‍പ്പിട്ട് അവള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു. നോക്ക് എനിക്കിനി ഒരുപാടൊന്നും പറയാനില്ല എന്നെ മനസ്സിലക്കുമെങ്കില്‍ ഇത് കൂടി പറയാം . നിന്‍റെ കണ്ണുകളും മറ്റും എന്നെ ഒരുപാടു ആകര്ഷിച്ചുട്ടുണ്ടുയെന്നത് സത്യമാണെങ്കിലും,നിന്‍റെ ശരീരം ഞാന്‍ ആഗ്രഹിച്ചിട്ടില്ല .എന്‍റെ മനസ്സില്‍ നിനക്കുള്ള സ്ഥാനം മറ്റൊന്നാണ് അത് നീ മനസ്സിലാക്കുമെങ്കില്‍ ആക്ക്. അതല്ലാതെ എനിക്കൊന്നും പറയാനില്ല. നിന്‍റെ കണ്ണുകളെ ഇഷ്ട്ടപെടാന്‍ എനിക്ക് ഒന്നും തടസ്സമല്ല നീ പോലും. മതി പുറത്തിറങ്ങു ഇനി ആരെങ്കിലും ശ്രദ്ധിച്ചാല്‍ അത് മതിയാവും. പിന്നെ ഇക്കാര്യം നീയും ഞാനും മാത്രമേ അറിയൂ അറിയാവൂ . മൂന്നാമതൊരാള്‍ അറിയാന്‍ നീ കാരണക്കാരിയവരുത്.
- ഞാനിത്രയും പറഞ്ഞപ്പോഴേക്കും അവള്‍ പുറത്തിറങ്ങി ഇനിയും ഉറക്കം ഉണരാത്ത മോനെയും തോളില്‍ ഇട്ടു ഫ്ലാടിലെക്ക് നടക്കാന്‍ തുടങ്ങി.ഫ്ലാറ്റിന്റെ ഗേറ്റ്ലെത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു അവളുടെ ആ പോക്കും നോക്കിയിരിക്കുന്ന എന്നെ നോക്കി സമൃതമായ ഒരു തേന്‍ പുഞ്ചിരി നല്‍കി സ്റെപ്പുകള്‍ കേറിത്തുടങ്ങി . കണ്ണില്‍ നിന്നും ആ സുന്ധരരൂപം മായുന്നത് വരെ ഞാന്‍ അവിടെ നിന്നും ഞാന്‍ അനങ്ങിയില്ല. എന്‍റെ മനസ്സില്‍ താളമേള കൊഴുപ്പ് ഞാനറിയുന്നു അതില്‍ ഞാനലിയുന്നു.................................................
എന്‍റെ അവള്‍
ഇന്നും ഞാന്‍ പോസ്റ്റ് ബോക്സ് നോക്കി . എന്നാല്‍ ഒന്നും എനിക്കതില്‍ കാണാനായില്ല നിരാശനായി പോസ്റ്റ് ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പതിച്ചുവെച്ച ആ സുന്ദര രൂപം പുറത്തേക്ക് ചാടി എനിക്ക് ചുറ്റും മായാവലയമായി നില്‍ക്കുന്നത് പോലെ തോന്നി. ഉള്ളിന്റെ ഉള്ളില്‍ വല്ലത്തൊരു തേങ്ങല്‍ . നെഞ്ചിനു വല്ലാത്തൊരു ഭാരം , ഒരു നീറല്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബുവിന്റെ കയ്യില്‍ കാറിന്‍റെ താക്കോല്‍ കൊടുത്ത് വണ്ടിയെടുക്കാന്‍ പറഞ്ഞു . അവന്‍ എന്‍റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസാക്കി.
പോസ്റ്റ് ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രയില്‍ കൂട്ടുകാരന്‍ എന്നോട് കാര്യങ്ങള്‍ തിരക്കി എന്താ ഇക്കാ മുഖം വല്ലാതെയിരിക്കുന്നത് ? ഞാനൊന്നും മറുപടി പറഞ്ഞില്ല . ചോദിയ്ക്കാന്‍ ഒന്നും ഇല്ലഞ്ഞിട്ടോ അതോ ചോദിച്ചിട്ടും കാര്യമില്ലഞ്ഞിട്ടോ എന്തോ പിന്നെ അവനൊന്നും ചോദിച്ചതും ഞാനൊന്നും പറഞ്ഞതുമില്ല. പുറത്തുനിന്നും തണുത്ത കാറ്റ് ഉള്ളിലേക്ക് വീശിയപ്പോള്‍ മനസ്സ് വല്ലാതെ ഒരുപാടു പിറകിലേക്ക് പോയി. ഇതിനടയില്‍ റൂമില്‍ എത്തിയത് ഞാനറിഞ്ഞില്ല .ഇക്കാ ഇറങ്ങ് റൂമെത്തി ഇക്കാ കേറിക്കോ ഞാന ബഗാലയില്‍ നിന്നും ഫോണ്‍ കാര്‍ഡ് വാങ്ങി ഇപ്പൊ വരാം അതും പറഞ്ഞവന്‍ തൊട്ടടുത്ത ബാഗാലയിലെക്കും ഞാന്‍ റൂമിലേക്കും പോന്നു . ഞാനും എന്നെ ഇക്കയെന്നും വിളിക്കുന്ന എപ്പോഴും എന്‍റെ കൂടെ മാത്രം നില്‍ക്കാന്‍ താത്പര്യപെടുന്ന ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന നാട്ടില്‍ ഞങ്ങള്‍ തമ്മില്‍ ഏകദേശം നാനൂറു കിലോമീറ്റര്‍ എങ്കിലും ദൂരമുള്ള ഇവിടെ വന്നതിനു ശേഷം മാത്രം പരിജയമുള്ള ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന എന്‍റെ പ്രിയ സുഹൃത്ത് സമീര്‍ . എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുന്ടെങ്കിലും എന്നെ ഇക്കയെന്നെ വിളിക്കൂ .തുടക്കത്തില്‍ ഞാനത് സഹിച്ചിരുന്നില്ല എന്നെ ഒരു വയസ്സനക്കാനുള്ള ശ്രമമല്ലേ എന്നുപോലും ഞാന്‍ തെട്ടിധരിച്ചുട്ടുണ്ടായിരുന്നു.
poornamalla ------------
പോസ്റ്റ് ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രയില്‍ കൂട്ടുകാരന്‍ എന്നോട് കാര്യങ്ങള്‍ തിരക്കി എന്താ ഇക്കാ മുഖം വല്ലാതെയിരിക്കുന്നത് ? ഞാനൊന്നും മറുപടി പറഞ്ഞില്ല . ചോദിയ്ക്കാന്‍ ഒന്നും ഇല്ലഞ്ഞിട്ടോ അതോ ചോദിച്ചിട്ടും കാര്യമില്ലഞ്ഞിട്ടോ എന്തോ പിന്നെ അവനൊന്നും ചോദിച്ചതും ഞാനൊന്നും പറഞ്ഞതുമില്ല. പുറത്തുനിന്നും തണുത്ത കാറ്റ് ഉള്ളിലേക്ക് വീശിയപ്പോള്‍ മനസ്സ് വല്ലാതെ ഒരുപാടു പിറകിലേക്ക് പോയി. ഇതിനടയില്‍ റൂമില്‍ എത്തിയത് ഞാനറിഞ്ഞില്ല .ഇക്കാ ഇറങ്ങ് റൂമെത്തി ഇക്കാ കേറിക്കോ ഞാന ബഗാലയില്‍ നിന്നും ഫോണ്‍ കാര്‍ഡ് വാങ്ങി ഇപ്പൊ വരാം അതും പറഞ്ഞവന്‍ തൊട്ടടുത്ത ബാഗാലയിലെക്കും ഞാന്‍ റൂമിലേക്കും പോന്നു . ഞാനും എന്നെ ഇക്കയെന്നും വിളിക്കുന്ന എപ്പോഴും എന്‍റെ കൂടെ മാത്രം നില്‍ക്കാന്‍ താത്പര്യപെടുന്ന ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന നാട്ടില്‍ ഞങ്ങള്‍ തമ്മില്‍ ഏകദേശം നാനൂറു കിലോമീറ്റര്‍ എങ്കിലും ദൂരമുള്ള ഇവിടെ വന്നതിനു ശേഷം മാത്രം പരിജയമുള്ള ഞാന്‍ കുഞ്ഞു എന്ന് വിളിക്കുന്ന എന്‍റെ പ്രിയ സുഹൃത്ത് സമീര്‍ . എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുന്ടെങ്കിലും എന്നെ ഇക്കയെന്നെ വിളിക്കൂ .തുടക്കത്തില്‍ ഞാനത് സഹിച്ചിരുന്നില്ല എന്നെ ഒരു വയസ്സനക്കാനുള്ള ശ്രമമല്ലേ എന്നുപോലും ഞാന്‍ തെട്ടിധരിച്ചുട്ടുണ്ടായിരുന്നു.
poornamalla ------------
2010, ഫെബ്രുവരി 27, ശനിയാഴ്‌ച
മൊബൈലും നമ്മുടെ മക്കളും
നമ്മുടെ മക്കളും മൊബൈലും
==============
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആണല്ലോ മൊബൈല്‍ കുറ്റകൃത്യങ്ങള്‍ . ഇതിനു കാരണക്കാരും ഇരകളും കൌമാര പ്രയാക്കാരനധികവും. പക്ഷേ ശരിക്കും ഇതിന്‍റെ ഉത്തരവാതിത്തം ആര്‍ക്കാണ് ? നമ്മള്‍ രക്ഷിതാക്കള്‍ തന്നെയല്ലേ ! സ്കൂളില്‍ പോവുന്ന പിഞ്ചു മക്കള്‍ക്കെന്തിനാ 3G ടൈപ്പ് ഫോണുകള്‍ ? ഇനി അത്യാവശ്യം ആണെങ്കില്‍ (അനാവശ്യം തന്നെ ) ബേസിക് മോഡലുകള്‍ ഒരു പാടുണ്ടല്ലോ അതിലൊരെണ്ണം വാങ്ങികൊടുത്താല്‍ തീരില്ലേ ഇന്നീ ദുനിയാവിലെ അശ്ലീല വ്യാപനം കുറച്ചൊക്കെ . നമ്മുടെ പൊന്നോമനകളെ നല്ല മക്കളായി വളര്‍ത്താന്‍ നല്ല വിദ്യാഭ്യാസവും ഭൌധിക സാഹചര്യങ്ങളും മാത്രം കൊടുത്താല്‍ പോര. അതിനോടപ്പമല്ല അതിനെക്കാളേറെ പ്രമുഘ്യത്തില്‍ മത ധാര്‍മിക വിദ്യാഭ്യാസം കൊടുത്ത് നാളെയുടെ നല്ല വാഗ്ദാനങ്ങള്‍ ആക്കി നമുക്കും,നാടിനും,നാട്ടാര്‍ക്കും, അവര്‍ക്ക് തന്നെയും പ്രോയജനപെടുന്ന ഉത്തമ പൌരന്മാരെക്കണ്ട ചുമതല ഓരോ രക്ഷിതാക്കള്‍ക്കും ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാതിരുന്നാല്‍ നമുക്കും മക്കള്‍ക്കും നന്ന് ...
==============
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആണല്ലോ മൊബൈല്‍ കുറ്റകൃത്യങ്ങള്‍ . ഇതിനു കാരണക്കാരും ഇരകളും കൌമാര പ്രയാക്കാരനധികവും. പക്ഷേ ശരിക്കും ഇതിന്‍റെ ഉത്തരവാതിത്തം ആര്‍ക്കാണ് ? നമ്മള്‍ രക്ഷിതാക്കള്‍ തന്നെയല്ലേ ! സ്കൂളില്‍ പോവുന്ന പിഞ്ചു മക്കള്‍ക്കെന്തിനാ 3G ടൈപ്പ് ഫോണുകള്‍ ? ഇനി അത്യാവശ്യം ആണെങ്കില്‍ (അനാവശ്യം തന്നെ ) ബേസിക് മോഡലുകള്‍ ഒരു പാടുണ്ടല്ലോ അതിലൊരെണ്ണം വാങ്ങികൊടുത്താല്‍ തീരില്ലേ ഇന്നീ ദുനിയാവിലെ അശ്ലീല വ്യാപനം കുറച്ചൊക്കെ . നമ്മുടെ പൊന്നോമനകളെ നല്ല മക്കളായി വളര്‍ത്താന്‍ നല്ല വിദ്യാഭ്യാസവും ഭൌധിക സാഹചര്യങ്ങളും മാത്രം കൊടുത്താല്‍ പോര. അതിനോടപ്പമല്ല അതിനെക്കാളേറെ പ്രമുഘ്യത്തില്‍ മത ധാര്‍മിക വിദ്യാഭ്യാസം കൊടുത്ത് നാളെയുടെ നല്ല വാഗ്ദാനങ്ങള്‍ ആക്കി നമുക്കും,നാടിനും,നാട്ടാര്‍ക്കും, അവര്‍ക്ക് തന്നെയും പ്രോയജനപെടുന്ന ഉത്തമ പൌരന്മാരെക്കണ്ട ചുമതല ഓരോ രക്ഷിതാക്കള്‍ക്കും ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാതിരുന്നാല്‍ നമുക്കും മക്കള്‍ക്കും നന്ന് ...
2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച
എന്‍റെ സ്നേഹിത
എന്‍റെ സ്നേഹിത
അന്നാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത് ഒരു വെള്ളിയായ്ച്ചയാണ്, അന്ന് ഞാന്‍ ജോലിചെയ്യുന്ന കടയുടെ പിന്നിലുള്ള പരലല്‍ കോളേജില്‍ പീ ഡി സിക്ക് പഠിക്കുന്ന അവള്‍ ഞാന്‍ മാത്രം കടയില്‍ ഉള്ളപ്പോള്‍ കടയടക്കുന്ന പന്ത്രണ്ടു മണിക്ക് മുന്നിലൂടെ കടന്നു പോയപ്പോള്‍ എന്നെ ഒന്ന് നോക്കി ചിരിച്ചു ഒന്ന് മടിച്ചു ഞാനും ചിരിച്ചു.
അതായിരുന്നു തുടക്കം പിന്നെ മൂന്നു വര്‍ഷം നീണ്ട പ്രേമം ,
അന്നൊരു ദിവസം അവള്‍ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കല്‍ നിന്നും ഞാന്‍ അവളോട് പറഞ്ചു എനിക്ക് വിസ എത്തിയിട്ടുണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഇവിടം വിടും .ഞാന്‍ വീട്ടില്‍ വരെട്ടെ നിന്‍റെ മാതാപിതാക്കലുമായ് സംസാരിക്കാം , എന്നാല്‍ എന്നോട് മറ്റൊരു ചോദ്യമാണ് ചോദിച്ചത് എന്നിനി തിരിച്ചുവരും ? ഞാന്‍ പറഞ്ഞു ഒരു മൂന്നു വര്‍ഷം انشاء الله . അപ്പോള്‍ എന്നോടവള്‍ പറഞ്ഞു അങ്ങിനെയെങ്കില്‍ അതുവരെ ഞാന്‍ കാത്തിരിക്കാം നിങ്ങള്‍ പോയിവരിന്‍ എന്ന്. അങ്ങിനെ പറയാന്‍ വരട്ടെ ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു .അപ്പോളവള്‍ പറഞ്ഞു മൂത്ത ആളെ കെട്ടിച്ചു വിടാതെ എന്റെ കാര്യം ഉറപ്പിക്കാന്‍ എനിക്ക് വയ്യ, നിങ്ങള്‍ പോയി വരിന്‍ അതുവരെ ഞാന്‍ വെയിറ്റ് ചെയ്യാം . പോയി വന്നിട്ട് മതി വീട്ടില്‍ ഇക്കാര്യം പറയല്‍. എന്റെ കാര്യത്തില്‍ വിഷമിക്കണ്ട മൂന്ന് വര്‍ഷം നിങള്‍ വരുന്നതുവരെ ഞാന്‍ ഇവിടെയുണ്ടാവും നിങ്ങളെയും കാത്ത് . പിന്നീടു ഞാന്‍ കൂടുതലൊന്നും പറയതെ യാത്ര പറഞ്ഞു പിരിഞ്ഞു.
സൌദിയില്‍ എത്തിയപ്പോള്‍ തന്നെ കോളേജ് അട്രെസ്സിലെക്ക് ഒരുപാടു ലെറ്റര്‍ വിട്ടിരുന്നു പച്ഹെ അതിനോന്നിനും മറുപടി ഉണ്ടായിരുന്നില്ല അതിനിടയില്‍ അവളുടെ വീട്ടിലേക്കും ഒരുപാടു വിട്ടു . ഒന്നും അവളുടെ കയ്യില്‍ കിട്ടുന്നുണ്ടയിരിരുന്നില്ല . ഫലം തദൈവ. അങ്ങിനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു . നെഞ്ജിനുള്ളില്‍ ഉണ്ടായിരുന്ന വിങ്ങലിന്റെ കാഠിന്യം കുറേശെ കുറേശെ കുറഞ്ഞു കൊണ്ടിരുന്നു,,,,,,,,,,,,,, പിന്നെ പിന്നെ എല്ലാം മറവിയുടെ മാളങ്ങളില്‍ നിന്നും പുറത്ത് ചാടതെയായി.
അങ്ങിനെ അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടു നാട്ടില്‍ തിരിച്ചെത്തി . സ്വാഭാവികമായും പെണ്ണ് കെട്ടിക്കാനുള്ള വീട്ടുകാരുടെ തിരക്കില്‍ പഴയ ഓര്‍മ്മകള്‍ മാളത്തില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങി . ഓര്‍മ്മകള്‍ തികട്ടി തികട്ടി മനസ്സിന്റെ സമനില തെറ്റിക്കുമെന്നു തോന്നിയപ്പോള്‍ ഒന്നുകാണാന്‍ മോഹമുദിച്ചു. ഒരുദിവസം പഴയ ഓര്‍മ്മകളുടെ തേരില്‍ അവളുടെ വീട് ലക്ശ്യമാക്കി കുതിച്ചു . എന്നാല്‍ അഞ്ചു വര്‍ഷം നാട്ടിന് വന്ന മാറ്റം വളെരെ വലുതായിരുന്നു . ടാര്‍ ഇടാത്ത റോഡുകള്‍ വിരളം. പഴയ ഓടിട്ട വീടുകള്‍ക്ക് പകരം ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .കുന്നുകള്‍ നിരപ്പ്ക്കി റോഡും ,വീടും.ഷോപ്പിംഗ് ഹാളുകളും , മണി മന്ദിരങ്ങളും . അന്നം തന്നു കൊണ്ടിരുന്ന നെല്പാടങ്ങള്‍ അപ്രത്യച്ച്യമായി, അവ റോഡ് വക്കില്‍ ആണെങ്കില്‍ കോടിയുടെ മോഹവിലക്കു വാങ്ങി കോണ്‍ക്രീറ്റ് കാടുകള്‍ ഉണ്ടാക്കി ഗ്രാമങ്ങളെ പോലും പിച്ചി ചീന്തിയിരിക്കുന്നു . ഇതിനിടയില്‍ അവളെ എവിടെ തിരയും? നേരിട്ട് അന്വേഷിക്കാന്‍ പോലും പറ്റില്ല കാരണം അവളൊരു പെണ്ണാണ് . ഇനി അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ വളരെ മോശപെട്ട കാര്യം ആണെന്ന് കരുതി ഞാന്‍ പിന്തിരിഞ്ഞു. അവള്‍ക്ക് ഒരായിരം ആശംഷകള്‍ നേര്‍ന്നു കൊണ്ട്.
വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിനേയും കെട്ടി ഞാന്‍ അവളെയും കൊണ്ട് സൌദിയില്‍ വീണ്ടും മൂന്നു വര്‍ഷം .രണ്ടാമത്തെ മോന്റെ പ്രസവത്തിനു ഇക്കയും ഒപ്പം വേണമെന്ന ഭാര്യയുടെ നിര്‍ബന്തം താങ്ങാനാവാതെ ഞാനും ഒപ്പം നാട്ടിലേക്കു പോന്നു. അങ്ങിനെ ഒരു ദിവസം പഴയ റോഡുകളുടെ മാപ്പുകള്‍ ഒന്നുകൂടി മനപ്പാടമാക്കം
എന്നുകരുതി വാടകക്ക് എടുത്ത കാറും കൊണ്ട് കറങ്ങുന്നതിനിടയില്‍ വളരെ യദ്രിഷികമായി അവളുടെ വീട് കണ്ടു. പുറത്ത് നിന്നിരുന്ന അവളുടെ ഉമ്മയില്‍ നിന്നും എന്തൊക്കെയോ പറഞ്ഞു ഫോണ്‍ നമ്പര്‍ വാങ്ങി . അന്നാണ് അവളിപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഇരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത് . വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടുകയും മറ്റൊരു സുഹൃദ് ബന്ധത്തിന് ഞങ്ങള്‍ ഇരുവരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . അതിനു ശേഷം ഞങ്ങള്‍ ഒരുപാടു അടുത്തു തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ . അങ്ങിനെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ മനസ്സിലാക്കി ഒരിക്കലും വേര്‍പിരിയാനാവാത്ത എന്നാല്‍ ഒരിക്കല്‍ പോലും ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തവരാന് ഞങ്ങള്‍ എന്ന്. സമൂഹവും കുടുംഭവും ഒന്നും സമ്മതിക്കാത്ത ഒരു ബന്ധം , അകലാന്‍ ഒരുപാടു ശ്രേമിച്ചു ബട്ട്
varumo
വരുമോ .....................
അന്നാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത് ഒരു വെള്ളിയായ്ച്ചയാണ്, അന്ന് ഞാന്‍ ജോലിചെയ്യുന്ന കടയുടെ പിന്നിലുള്ള പരലല്‍ കോളേജില്‍ പീ ഡി സിക്ക് പഠിക്കുന്ന അവള്‍ ഞാന്‍ മാത്രം കടയില്‍ ഉള്ളപ്പോള്‍ കടയടക്കുന്ന പന്ത്രണ്ടു മണിക്ക് മുന്നിലൂടെ കടന്നു പോയപ്പോള്‍ എന്നെ ഒന്ന് നോക്കി ചിരിച്ചു ഒന്ന് മടിച്ചു ഞാനും ചിരിച്ചു.
അതായിരുന്നു തുടക്കം പിന്നെ മൂന്നു വര്‍ഷം നീണ്ട പ്രേമം ,
അന്നൊരു ദിവസം അവള്‍ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കല്‍ നിന്നും ഞാന്‍ അവളോട് പറഞ്ചു എനിക്ക് വിസ എത്തിയിട്ടുണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഇവിടം വിടും .ഞാന്‍ വീട്ടില്‍ വരെട്ടെ നിന്‍റെ മാതാപിതാക്കലുമായ് സംസാരിക്കാം , എന്നാല്‍ എന്നോട് മറ്റൊരു ചോദ്യമാണ് ചോദിച്ചത് എന്നിനി തിരിച്ചുവരും ? ഞാന്‍ പറഞ്ഞു ഒരു മൂന്നു വര്‍ഷം انشاء الله . അപ്പോള്‍ എന്നോടവള്‍ പറഞ്ഞു അങ്ങിനെയെങ്കില്‍ അതുവരെ ഞാന്‍ കാത്തിരിക്കാം നിങ്ങള്‍ പോയിവരിന്‍ എന്ന്. അങ്ങിനെ പറയാന്‍ വരട്ടെ ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു .അപ്പോളവള്‍ പറഞ്ഞു മൂത്ത ആളെ കെട്ടിച്ചു വിടാതെ എന്റെ കാര്യം ഉറപ്പിക്കാന്‍ എനിക്ക് വയ്യ, നിങ്ങള്‍ പോയി വരിന്‍ അതുവരെ ഞാന്‍ വെയിറ്റ് ചെയ്യാം . പോയി വന്നിട്ട് മതി വീട്ടില്‍ ഇക്കാര്യം പറയല്‍. എന്റെ കാര്യത്തില്‍ വിഷമിക്കണ്ട മൂന്ന് വര്‍ഷം നിങള്‍ വരുന്നതുവരെ ഞാന്‍ ഇവിടെയുണ്ടാവും നിങ്ങളെയും കാത്ത് . പിന്നീടു ഞാന്‍ കൂടുതലൊന്നും പറയതെ യാത്ര പറഞ്ഞു പിരിഞ്ഞു.
സൌദിയില്‍ എത്തിയപ്പോള്‍ തന്നെ കോളേജ് അട്രെസ്സിലെക്ക് ഒരുപാടു ലെറ്റര്‍ വിട്ടിരുന്നു പച്ഹെ അതിനോന്നിനും മറുപടി ഉണ്ടായിരുന്നില്ല അതിനിടയില്‍ അവളുടെ വീട്ടിലേക്കും ഒരുപാടു വിട്ടു . ഒന്നും അവളുടെ കയ്യില്‍ കിട്ടുന്നുണ്ടയിരിരുന്നില്ല . ഫലം തദൈവ. അങ്ങിനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു . നെഞ്ജിനുള്ളില്‍ ഉണ്ടായിരുന്ന വിങ്ങലിന്റെ കാഠിന്യം കുറേശെ കുറേശെ കുറഞ്ഞു കൊണ്ടിരുന്നു,,,,,,,,,,,,,, പിന്നെ പിന്നെ എല്ലാം മറവിയുടെ മാളങ്ങളില്‍ നിന്നും പുറത്ത് ചാടതെയായി.
അങ്ങിനെ അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടു നാട്ടില്‍ തിരിച്ചെത്തി . സ്വാഭാവികമായും പെണ്ണ് കെട്ടിക്കാനുള്ള വീട്ടുകാരുടെ തിരക്കില്‍ പഴയ ഓര്‍മ്മകള്‍ മാളത്തില്‍ നിന്നും പുറത്ത് ചാടാന്‍ തുടങ്ങി . ഓര്‍മ്മകള്‍ തികട്ടി തികട്ടി മനസ്സിന്റെ സമനില തെറ്റിക്കുമെന്നു തോന്നിയപ്പോള്‍ ഒന്നുകാണാന്‍ മോഹമുദിച്ചു. ഒരുദിവസം പഴയ ഓര്‍മ്മകളുടെ തേരില്‍ അവളുടെ വീട് ലക്ശ്യമാക്കി കുതിച്ചു . എന്നാല്‍ അഞ്ചു വര്‍ഷം നാട്ടിന് വന്ന മാറ്റം വളെരെ വലുതായിരുന്നു . ടാര്‍ ഇടാത്ത റോഡുകള്‍ വിരളം. പഴയ ഓടിട്ട വീടുകള്‍ക്ക് പകരം ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .കുന്നുകള്‍ നിരപ്പ്ക്കി റോഡും ,വീടും.ഷോപ്പിംഗ് ഹാളുകളും , മണി മന്ദിരങ്ങളും . അന്നം തന്നു കൊണ്ടിരുന്ന നെല്പാടങ്ങള്‍ അപ്രത്യച്ച്യമായി, അവ റോഡ് വക്കില്‍ ആണെങ്കില്‍ കോടിയുടെ മോഹവിലക്കു വാങ്ങി കോണ്‍ക്രീറ്റ് കാടുകള്‍ ഉണ്ടാക്കി ഗ്രാമങ്ങളെ പോലും പിച്ചി ചീന്തിയിരിക്കുന്നു . ഇതിനിടയില്‍ അവളെ എവിടെ തിരയും? നേരിട്ട് അന്വേഷിക്കാന്‍ പോലും പറ്റില്ല കാരണം അവളൊരു പെണ്ണാണ് . ഇനി അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ വളരെ മോശപെട്ട കാര്യം ആണെന്ന് കരുതി ഞാന്‍ പിന്തിരിഞ്ഞു. അവള്‍ക്ക് ഒരായിരം ആശംഷകള്‍ നേര്‍ന്നു കൊണ്ട്.
വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിനേയും കെട്ടി ഞാന്‍ അവളെയും കൊണ്ട് സൌദിയില്‍ വീണ്ടും മൂന്നു വര്‍ഷം .രണ്ടാമത്തെ മോന്റെ പ്രസവത്തിനു ഇക്കയും ഒപ്പം വേണമെന്ന ഭാര്യയുടെ നിര്‍ബന്തം താങ്ങാനാവാതെ ഞാനും ഒപ്പം നാട്ടിലേക്കു പോന്നു. അങ്ങിനെ ഒരു ദിവസം പഴയ റോഡുകളുടെ മാപ്പുകള്‍ ഒന്നുകൂടി മനപ്പാടമാക്കം
എന്നുകരുതി വാടകക്ക് എടുത്ത കാറും കൊണ്ട് കറങ്ങുന്നതിനിടയില്‍ വളരെ യദ്രിഷികമായി അവളുടെ വീട് കണ്ടു. പുറത്ത് നിന്നിരുന്ന അവളുടെ ഉമ്മയില്‍ നിന്നും എന്തൊക്കെയോ പറഞ്ഞു ഫോണ്‍ നമ്പര്‍ വാങ്ങി . അന്നാണ് അവളിപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഇരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത് . വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടുകയും മറ്റൊരു സുഹൃദ് ബന്ധത്തിന് ഞങ്ങള്‍ ഇരുവരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . അതിനു ശേഷം ഞങ്ങള്‍ ഒരുപാടു അടുത്തു തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ . അങ്ങിനെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ മനസ്സിലാക്കി ഒരിക്കലും വേര്‍പിരിയാനാവാത്ത എന്നാല്‍ ഒരിക്കല്‍ പോലും ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തവരാന് ഞങ്ങള്‍ എന്ന്. സമൂഹവും കുടുംഭവും ഒന്നും സമ്മതിക്കാത്ത ഒരു ബന്ധം , അകലാന്‍ ഒരുപാടു ശ്രേമിച്ചു ബട്ട്
varumo
വരുമോ .....................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- BAPPU
- PULIYAKKODE WANDOOR, KERALA, India
- മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചുണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,