2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഭോഗ കേരളo

                നാട്ടiല്‍ നിന്ന് ഏറ്റവും കൂടുതല്‍ കേള്‍കുന്ന ഒന്നാണ് അവിഹിതം മുമ്പ് നാട്ടിന്‍ പുറങ്ങളില്‍ നിന്നും എപ്പോഴെങ്കിലുമൊക്കെ കേട്ടിരുന്ന ഒന്നായിരുന്നു ഈ അ വി  ഹി തം . അവിവാഹിതരെക്കള്‍ കൂടുതല്‍ വിവാഹിതരും വിവാഹിതരെക്കള്‍ കൂടുതല്‍ അവിവാഹിതരും നിറഞ്ഞ് ആടുകയാ സ്വാമി വിവേകാനന്ദന്റെ നാട്ടില്‍.ആര്‍ക്കു വേണം ഈ സദാചാരം അല്ലെ ? പക്ഷെ നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നുണ്ട് ഈ സദാചാരത്തില്‍ അതെന്താണെന്നോ . മനസുഖം ആത്മ ശാന്തി. അതിന്റെ കുറവാണ് നാം നമ്മളിലും മറ്റു പലരിലും, നമ്മുടെ കുടുംബത്തിലും മറ്റു പല കുടുംബത്തിലും കാണുന്ന പൊട്ടിത്തെറികളും  ഒറ്റക്കും കൂട്ടായും ഉള്ള ആത്മഹത്യകളും . അശാന്തിയാണ് അതിനെല്ലാം കാരണം , അതിനെ മറികടക്കേണ്ടത് ആദ്യം ഒറ്റക്കും ( അവനവനില്‍ നിന്ന് തുടങ്ങണം ആദ്യം ) പിന്നെ കൂട്ടമായും ആകുന്നു.
                 എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉള്ള പട്ടണംതിട്ട ജില്ലക്കാരായ ഒരു പാവം ക്രിസ്ത്യന്‍ കുടുംബം ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള ശന്തുഷ്ട കുടുംബം . സണ്ണിഏട്ടന്‍ എന്ന് ഞാന്‍ ഇഷ്ടതോടെ വിളിക്കുന്നു, എന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് പുള്ളി. നാട്ടില്‍ സ്കൂള്‍ തുറന്നപ്പോള്‍ കുടുംബത്തെ ഇങ്ങോട്ട് വിളിപ്പിച്ച ഏക മലയാളിയാണ് ഇദ്ദേഹം . കാരണം എന്താന്നറിയോ . ഇവരുടെ നാട്ടിലുള്ള ചില ......... ന്റെ മക്കള്‍ പാവം ഈ പെണ്ണിനേയും കുട്ടികളെയും പറ്റി വേണ്ടാതീനം പറഞ്ഞഉ പരത്തി നാട്ടില്‍ മോഷക്കാരാക്കി ചിത്ര്രീകരിക്കുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നതോ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ അനിയനും. നോക്കണേ നമ്മുടെ പോക്ക്. മറ്റുള്ളവരില്‍ നിന്നും ഇവരെ സംരക്ഷിസ്ക്ഷ് നിര്‍ത്താന്‍ ഭാധ്യത പെട്ടവന്‍ മറ്റുല്ലവോരോടപ്പം ചേര്‍ന്ന് സ്വന്തം ജേഷ്ടന്റെ മക്കളെയും അവരെ പ്രസവിച്ച ജെഷ്ട്ട ഭാര്യയും താറടിക്കാന്‍ നോക്കുന്നു, എന്തിനെന്നോ , ജേഷ്ഠ ഭാര്യയെ സ്വന്തം അഭീഷ്ടതിനു കിട്ടാത്തതിനെ വൈരം തീര്‍ക്കാന്‍. ഇന്നു പല പ്രവാസി പ്രവാസി ഭാര്യമാരും അനുഭവിക്കുന്ന ഒരു ചെറിയ അമ്ഷമാണിത്,  പ്രവാസി ഭാര്യമാര്‍ എന്നല്ല മൊത്തം സ്ത്രീകളില്‍ ഭൂര്പക്ഷവും ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് രക്ത ഭാന്ധുക്കളില്‍ നിന്നാണെന്ന കാര്യം നാം ഓര്‍ക്കാതിരുന്നു കൂടാ . കുറച്ചു തന്റേടവും തന്റെ ഭര്‍ത്താവിനോടുള്ള അതിരറ്റ സ്നേഹവും ദൈവ ഭയവും  ഉള്ളവര്‍ പിടിച്ചു നില്‍ക്കുന്നു .അതില്ലാത്തവര്‍ വഴങ്ങി കൊടുക്കുന്നു,
എന്താ മാഷെ ബുദ്ധ്ഹി ഉണ്ടന്നെ ഞാന്‍ പറയൂ, അവന്‍റെ പിനഗാമികലായ മനുഷ്യരുടെ മാനത്തെക്കള്‍ എത്രയോ വലുപ്പം ഉണ്ട് ഈ നാലുകാലികള്‍ക്ക് . മഹത്ത്വം ഉള്ളവര്‍ തന്നെ അവര്‍ , രക്ത ബന്ധങ്ങല്‍ക്കുപോലും വിലകല്‍പ്പിക്കാത്തവരാനു നമ്മളില്‍ പലരും. ഇന്നു ആണിനും പെണ്ണിനും ഒറ്റ വിജാരമേ ഉള്ളു  ഭോഗിക്കണം ഭോഗിക്കണം എന്ന്,   അതാരായാലും വേണ്ടില്ല.പെറ്റു പോറ്റിയ തള്ളയുടെ പോലും പോസുകള്‍ ക്യാമറയിലാക്കി വിറ്റു കാശാക്കുന്ന അധമന്‍മാരുടെ ഭോഗ കേരളമാനിന്നു നമ്മുടെ നാട്.  ഇതെവിടെ ചെന്നെത്തും ഈശ്വരാ ... നീ തന്നെ ശരണം.     ഈ ഭോഗ ത്രിഷ്ണത ഇത്രമാത്രം ഉണ്ടാക്കിയെടുത്തത് ഇന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന IT അല്ലെ. സത്യത്തില്‍ നമ്മുടെ സ്വകാര്യത പോലും IT ഇല്ലാതാക്കിയില്ലേ. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു ഈ ഗതി വരുത്തിയതാരാ ? നമ്മള്‍ തന്നെയല്ലേ ? 
        ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വിത്യാസം ഉണ്ടോ ? ഇല്ലാന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം അല്ലെ ?
               

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ചന്തി ചന്തിയില്ലാതെ എന്ത് ചന്തം

ചന്തിയില്ലാതെ എന്ത് ചന്തം അല്ലെ. പിന്നെ ഇതൊന്നും ആയില്ല കേട്ടോ . ചന്തി വിശേങ്ങള്‍ തീരാത്തതാണ് .എന്തായാലും എനിക്ക് ഒരുപാടിഷ്ടപെട്ടു.  ഇതിലെന്താനിത്ര അശ്ലീലം ? ശ്ലീലവും ആ അശ്ലീലവും നമ്മള്‍ മലയാളികളെ ഒന്നാം ക്ലാസ്സ്‌ മുതല്‍ തറ,പറ എന്നിവയോടപ്പം പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്‍റെ ചില ചന്തി ചിന്തകള്‍ ഇവിടെ കുറിക്കട്ടെ . ഞാന്‍ മലപ്പുറം ദേശക്കാരന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍    ആ സാധനങ്ങളെ ചന്തിയാണ് വിളിക്കാറും വിഷേഷിപ്പിക്കാറഉം . അതിനാല്‍ ആ സാധനം പരിപോഷിക്കാന്‍ ഈ വിളി സഹായകമായിട്ടുന്ടെന്നു. എനിക്കും എന്‍റെ നാട്ടാര്‍ക്കും അറിയാം ഇന്നു തോന്നുന്നു (?) ഈ ചന്തി വല്ലാത്തൊരു സാധനമാ അല്ലെ . ചില ചന്തികള്‍ നമ്മള്‍ ചില ആണുങ്ങളുടെ കരളെടുത്തെ തെന്നി തെന്നി അതിനോടപ്പം കൊണ്ട്പോവാറുണ്ട്. പല തരം ചന്തികള്‍ ഭൂമി മലയാളത്തില്‍ വിലസുന്നുന്ടെന്നു നമുക്കേവര്‍ക്കും അറിയാം.
  ഞാന്‍ കോഴിക്കോട് പഠിക്കാന്‍  ചെന്നപ്പോള് ‍മുന്നില്‍ നടന്നിരുന്ന പെണ്‍കുട്ടികളുടെ പിന്നില്‍ നോക്കി  എന്‍റെ കൂടുകാരുടെ കമന്റ്സ് കേട്ട് എനിക്ക് പലപ്പോഴും അതിശയവും,നാണവും തോന്നിട്ടുണ്ട് പോരാത്തതിന് അവരുടെ മുഖത്തേക്കും ഞാന്‍ നോക്കിയിട്ടുണ് ഇനി ഇവര്‍ വല്ല ദുബായ് കണ്ണടയും വെച്ചിട്ടുണ്ടോ എന്നറിയാന്‍ .( ഏതോ ഒരു പേര്‍ ഓര്‍മ്മയില്ലാത്ത പടത്തില്‍ നാദിയ മൊഇധു മോഹന്‍ലാലിനെ പറ്റിച്ചത് ഓര്‍ക്കുന്നു.)  കോഴിക്കോടന്‍ കുണ്ടി ഞങ്ങള്‍ക്ക് തനി അശ്ലീലം തന്നെ. നോക്കണേ ചിലര്‍ക്ക് ചിലത് ചിലയിടത്ത് ശ്ലീലവും മറ്റു ചിലര്‍ക്ക് അശ്ലീലവും , അപ്പോള്‍ ഇതിന്റെ അതിര്‍വരമ്പ് ഭാഷാ പണ്ഡിതര്‍ തന്നെ നികഷയിക്കട്ടെ.
 ഒരിക്കല്‍ എന്‍റെ നാട്ടില്‍ തന്നെയുള്ള പലചരക്ക് കടയിലേക്ക് ദ്രുതിയില്‍ പാഞ്ഞുകേറിയപ്പോള്‍ അറിയാതെ അവിടെ നിന്നിരുന്ന അമ്പതും കഴിഞ്ഞ ഒരു വൃദ്ദയുടെ ആ സാധനതിന്ല്മേല്‍ എന്‍റെ കൈ അറിയാതെ തട്ടിയപ്പോള്‍ അവര്‍ എന്‍റെ നേരെ തുറിച്നോക്കി എന്നെ പോലെത്തെ തള്ളമാരെ വെറുതെ വിടാത നീ ചെറുപ്പക്കാരി പെണ്ണുങ്ങളെ കണ്ടാല്‍ എന്താ ചെയ്യുക ? മലര്‍ത്തുമായിരിക്കും അല്ലെ ? നോക്ക് ചന്തി എന്നെ വലച്ച ഒരു വലച്ചില്‍,,,,,,,,,,,,,,,,,,,,, അതൊക്കെ മറന്നുപോയ കാലം .മറ്റൊരിക്കല്‍ നിലമ്പൂരില്‍ നിന്നും വണ്ടൂര്‍ക്ക് ബസ്സില്‍ പോരുമ്പോള്‍ പെണ്ണുങ്ങളുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിന്റെ അരികില്‍ മൂട് വെച്ചിരിക്കുമ്പോള്‍ ഇടയ്ക്കു എപ്പോഴോ കേറിയ ഒരു തള്ളയുടെ ചക്ക ചാക്ക് മറിയാതിരിക്കാന്‍ പിടിക്കേണ്ടി വന്നു, പുറത്തേക്കും നോക്കിയിരിക്കുമ്പോള്‍ ചാക്ക് എന്‍റെ പിടിയില്‍ നിന്നും മാറി വീണിരുന്നു. പിന്നെ ഞാന്‍ താങ്ങിയത് ചാക് പിടിക്കാന്‍ ഏല്‍പിച്ച തള്ളയുടെ ചന്തിക്കായിരുന്നു , ആ പിടുത്തം തള്ള ആസ്വദിക്കാതെ എന്നെ വഴിയില്‍ സ്വയം ഇറങ്ങെടി വന്ന അവസ്ഥയില്‍ എത്തിച്ചു. അത് മറ്റൊരു ചന്തി കഥ. തിരക്കുള്ള ബസ്സുകളില്‍ പിന്നിലൂടെ  കേറി മുന്നിലേക്ക് പായുന്ന ചന്തിക്കാരുടെ മനസ്സിലും ചന്തി തന്നെ,മുന്നിലെത്തിയാല്‍ ചെറുതും വലുതുമായ ചന്തികളെ കാണാനും തലോടാനും അവസരം കിട്ടുമല്ലോ. ഇവരില്‍ ചെറുപ്പക്കാര്‍ കമ്മിയാണെന്ന് ഓര്‍ക്കണം മുമ്പന്മാര്‍ അമ്പത് കഴിഞ്ഞവര്‍ !!!!!!!!!!!!!!!!!!!!
സത്യത്തില്‍ ഈ ചന്തികളെ കൊണ്ട് തോറ്റു എല്ലാവരും ,ഈ ചന്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല കേട്ടോ ? ? / ? / ? ? ? ? "? ? ?

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
PULIYAKKODE WANDOOR, KERALA, India
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയവനാണ് ഈയുള്ളവന്‍ . പഠിച്ചിരുന്ന കാലത്ത് വായിക്കാത്ത പുസ്തകങ്ങള്‍ വിരളമാണ് അന്ന് മനസ്സില്‍ ഞാന്‍ ഉമ്മവെച്ചുമമവെച്ചു‍ണര്‍തതിയ കഥകള്‍ ഞാന്‍ ഓമനിച്ച കവിതകള്‍ കന്യാവാക്യങ്ങള്‍ ഒന്നും ഇന്നെന്റെ മനസ്സിലില്ല പ്രാണന്റെ വേദന എനിക്കുചുറ്റും ചോരച്ചാലുകലായി കറങ്ങുന്നു,പിടയുന്ന നെഞ്ചും ഇറ്റുവീഴാത്ത കണ്ണീര്‍ കണങ്ങളായി അവശേഷിക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ അകത്തെ വാരിയെല്ലുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച എത്രയോ ആശയങ്ങള്‍ ഒന്നും ഒന്നും ഞാന് ‍ഞാനല്ലതായപ്പോള്‍ ഇല്ലാതായി . മുമ്പൊക്കെ ഞാന്‍ കടലാസില്‍ കുത്തികുറിച്ചിരുന്നത് ഇന്നീ കീ ബോര്ടിലലേക്ക് പകര്‍ത്താന്‍ ഞാന്‍ ആദ്യമായി ഒരുങ്ങിയപ്പോള്‍ മരവിപ്പിന്റെ മരുഭൂമിയാണ് ഇന്നെന്റെ മനസ്സ് എന്ന് ഞാനറിയുന്നു. എനിക്ക് വയ്യ ബ്ലോഗെന്ന ഈ മഹാപ്രളയത്തില്‍ സര്‍ഗശക്തി ഒട്ടുമില്ലാത്ത കുറച്ചു വരികള്‍ വായനക്കാര്‍ക്ക് വായിക്കാനല്ല പണ്ടത്തെ എന്നെ അറിയാന്‍ ആ ഭൂതം ഓര്‍ക്കാന്‍ വേണ്ടി മാത്രം മാതൃ ഭാഷ പോലും അന്യമാവാതിരിക്കാന്‍ - വാക്കുകള്‍ കിട്ടാത്ത പൊട്ടനെപോലെ വല്ലപ്പോഴും കിട്ടുമെന്ന പ്രതീശ്ച്ടയോടെ മൂകവും ഗംഭീരവും ഓരോതുതീര്‍പ്പിനും തയ്യാറില്ലാത്ത പ്രവാസകാലം നിസ്സഹമായ എന്‍റെ മനസ്സിന്റെ വിങ്ങലായി അനതമായി ദിനരാത്രങ്ങളായി എന്‍റെ മുന്നില്‍ ----- ക്ഷമിക്കുക മാലോകരെ ക്ഷമിക്കുക ,,,,,,,,,

Puliyakkode Wandoor